ഇസ്രായേലി കുടിയേറ്റക്കാര്‍ക്കായി പലസ്ഥീനിലുളള ജനങ്ങളെ വ്യാപകമായി കുടിയൊഴിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മുഹമ്മദിന്റെ കുടുംബവീടും ഒഴിപ്പിക്കാനായാണ് സൈന്യമെത്തിയത്. വീടിനുപുറത്ത് സൈന്യത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ സൈന്യം സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനാരംഭിച്ചു.
യുദ്ധഭീക്ഷണി നിലനില്‍ക്കുന്ന ഉക്രൈന് പിന്തുണയുമായി യു എസ് സെനറ്റ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്കുളളിൽ ഉക്രൈനെതിരെ റഷ്യയുടെ ആക്രമണമുണ്ടാകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് യുഎസ്
ഭര്‍ത്താക്കന്‍മാര്‍ക്ക് മാത്രമല്ല ഭാര്യമാര്‍ക്കും മന്ത്രി ഉപദേശം നല്‍കുന്നുണ്ട്. എങ്ങനെ ഭാര്യമാര്‍ പെരുമാറണം എന്നതിനെക്കുറിച്ചാണ് മന്ത്രി നിര്‍ദ്ദേശം നല്‍കുന്നത്. ഭര്‍ത്താക്കന്മാര്‍ ശാന്തരായി ഇരിക്കുമ്പോള്‍ അവരോട് സംസാരിക്കുക. ഭര്‍ത്താക്കന്മാരോട് അനുവാദം ചോദിച്ചതിന് ശേഷം മാത്രം സംസാരിച്ച് തുടങ്ങുക.
റഷ്യക്കെതിരെ എതിർപ്പുകളില്ലാതെ ഐക്യകണ്ഠമായാണ് ഈ തീരുമാനം കൈകൊണ്ടതെന്നും യു എസ് നിയമ നിര്‍മ്മാണം സഭ പറഞ്ഞു. യുദ്ധത്തിനില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന റഷ്യ അതിര്‍ത്തിയില്‍ നിന്നും സൈനീക പിന്മാറ്റത്തിന് തയ്യാറാകുന്നില്ലെന്നും സെനറ്റ് കൂട്ടിച്ചേര്‍ത്തു. റഷ്യ സൈന്യത്തെ വിന്യാസിപ്പിച്ചിരിക്കുന്നതിനാല്‍ ഏത് സമയവും ആക്രമണത്തിന് റഷ്യൻ പ്രസിഡന്റ് വ്ളാടമിർ പുടിൻ പദ്ധതിയിടുമെന്ന് അമേരിക്കൻ ഔദ്യോഗിക വൃത്തങ്ങൾ ഉക്രൈന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആവശ്യമാണെങ്കില്‍ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 25000 ത്തോളം ഇന്ത്യക്കാര്‍ യുക്രൈനിലുണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. എംബസി അടച്ചിടുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നും എല്ലാ ഇന്ത്യക്കാരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിമാനം അടിയന്തിരമായി താഴെയിറക്കിയതിനു ശേഷം പാമ്പിനെ പിടികൂടി എന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആര്‍ക്കും വിഷബാധയൊന്നും ഏറ്റിട്ടില്ലെന്നും
ഇന്ത്യയില്‍ മുസ്ലിങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണം കൂടി വരികയാണ്. അതോടൊപ്പം വിദ്യാഭ്യാസ മേഖലയിലേക്കും ഇത്തരം പ്രശ്നങ്ങള്‍ വളര്‍ത്തുകയാണ്. കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പുറമേയാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇത്തരം വര്‍ഗീയ ലഹളകള്‍ പടര്‍ന്നു പിടിക്കുന്നത്. ഇന്ത്യൻ ഭരണഘടന നേരിടുന്ന
അതേസമയം യുക്രെയ്‌നെതിരായ നീക്കത്തിനെതിരെ റഷ്യക്ക് ശക്തമായ താക്കീതും അമേരിക്ക നല്‍കിയിട്ടുണ്ട്. ആക്രമണമുണ്ടായാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
താലിബാന്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ രാജ്യത്തെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ചൂഷണങ്ങളെക്കുറിച്ചാണ് കത്തില്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതും, ലൈംഗീഗ ചൂഷണത്തെക്കുറിച്ചും പെണ്‍കുട്ടി കത്തില്‍ വിവരിച്ചിട്ടുണ്ട്. സ്ത്രീയായത് കൊണ്ടുമാത്രം പുറത്തിറങ്ങാനോ അഭിപ്രായം പറയാനോ സാധിക്കുന്നില്ല.
എന്റെ കാലാവസ്ഥാ സംപ്രേക്ഷണം ഓണ്‍ എയര്‍ പോകാന്‍ മിനിറ്റുകള്‍ മാത്രമുളളപ്പോഴാണ് മകള്‍ എഴുന്നേറ്റത്. ഞാന്‍ അവളെയുമെടുത്ത് ഗ്രീന്‍ വാളിനടുത്തേക്ക് പോയി. അപ്പോള്‍ എന്റെ ഷോ പ്രൊഡ്യൂസര്‍ നിങ്ങളുടെ കുട്ടിയും കൂടെയുണ്ടോ എന്ന് ചോദിച്ചു
പരമ്പരാഗത ബുദ്ധിസ്റ്റ് ആരാധനാലയങ്ങളുടെ മാതൃകയിലുളള വലിയ താഴികക്കൂടമാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. കൂടാതെ ദേവാലയ സമുച്ചയത്തിനുളളില്‍ ചെറിയ സ്തൂപം, ബുദ്ധ സന്യാസിമാര്‍ക്കുളള വിശ്രമമുറി, മറ്റ് മുറികള്‍, പ്രാചീനമായ പാത തുടങ്ങിയ അവശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട്
'ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്‍റെ വർണ്ണവിവേചനം: ക്രൂരമായ ആധിപത്യ വ്യവസ്ഥയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവും' എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫലസ്തീന്‍ ജനതയെ നിര്‍ബന്ധിത കൈമാറ്റം, ഫലസ്തീന്‍ ജനതയുടെ ഭൂമിയും സ്വത്തും പിടിച്ചെടുക്കൽ, നിയമവിരുദ്ധമായ കൊലപാതകങ്ങൾ,