ക്രിമിനല്‍ മനസുള്ള ഉദ്യോഗസ്ഥര്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാരും പാര്‍ട്ടിയും തന്നെയാണ്. ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിക്കോ
മന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമൊക്കെയായി ദീർഘനാൾ ബിജെപിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.
പുൽവാമ ഭീകരാക്രമണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഗുരുതര വീഴ്ചയാണെന്ന് കശ്മീരിലെ അവസാന ഗവർണർ സത്യപാൽ മലിക്ക് തന്നെ വെളിപ്പെടുത്തുമ്പോൾ ഈ വീഴ്ച മറച്ചു വെക്കാൻ പ്രധാന മന്ത്രി
അതിനു ശേഷം മുഖ്യമന്ത്രിയുടെ മരുമകന് തീവ്രവാദ സംഘടനകളും ആയി ബന്ധമുണ്ടെന്ന ബിജെപിയുടെ ഗുരുതര ആരോപണത്തിനും പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ഭാഗത്തുനിന്ന് മൗനം മാത്രമായിരുന്നു മറുപടി.
മാധ്യമങ്ങളുടെയും വൻ പോലീസ് സന്നാഹത്തിന്റെയും നടുവിൽ വച്ചാണ് ഇരുവരും വെടിയേറ്റ് കൊല്ലപ്പെട്ടത്!!.മാധ്യമപ്രവർത്തകരുടെ വേഷത്തിലെത്തിയ ക്രിമിനൽ സംഘമാണ് കൃത്യം ചെയ്തത്.
മോദിക്ക് സൈനികരോടും ഈ രാജ്യത്തോടുമുള്ള സ്നേഹം കേവലം വോട്ട് മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. അത് വ്യക്തമാക്കുന്ന വിവരങ്ങളാണ് കാശ്മീരിലെ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ നാവിലൂടെ പുറത്തേക്ക് വന്നതെന്നും സുധാകരന്‍ ആരോപിച്ചു.
ക്രൈസ്തവർക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെ രാജ്യത്ത് വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ കണക്കുമായി റൈസാന കുന്നുകയറുന്ന ക്രൈസ്തവ പുരോഹിതർ മോദി ഭരിക്കുന്ന ഇന്ത്യയിലെ ആശങ്കപ്പെടുത്തുന്ന കാഴ്ചയാണ്.
വന്ദേ ഭാരത് ട്രെയിന്‍ ഓടാനുള്ള നവീകൃത പാളമോ നവീന സിഗ്നലുകളോ ഇല്ലാത്ത ഒരു സംസ്ഥാനത്ത് പഴയ പാളത്തിൽ പഴയ വേഗത്തിൽ ഓടുന്ന ഒരു പ്രദർശനവസ്തു മാത്രമായി അത് ഒടുങ്ങുമെന്ന് അദ്ദേഹം പറയുന്നു
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ചെയ്ത ഒരു ഗിമ്മിക് എന്നതിനപ്പുറം ഒരു പ്രാധാന്യവും ഇതിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വർഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടെ.
കെ.എം.ഷാജിക്കുണ്ടായ വിജയം ഒരു പൊതുപ്രവർത്തകന്റെ അന്തസ്സിനെയും അഭിമാനത്തെയും ഇടിച്ചു താഴ്ത്താൻ ശ്രമിച്ച സർക്കാരിനേറ്റ തിരിച്ചടിയാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു
മാനേജിങ് കമ്മറ്റി, ഡയറക്ടര്‍മാര്‍, ഓഹരിപങ്കാളികള്‍, എഡിറ്റോറിയല്‍ നേതൃത്വം ഇവരില്‍ ആരെയെങ്കിലും കുറിച്ചോ ഈ ഡിപ്പാര്‍ട്ട്മെന്റുകളുടെയെല്ലാം പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ഇനി നിങ്ങള്‍ക്ക്, വിദ്വേഷത്തിന്റെ കോളാമ്പി വായര്‍ക്ക്, ഒരക്ഷരം പറയാന്‍ കഴിയില്ലെന്നും പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.