International News from Muziriz Post, the definitive source for independent journalism from every corner of the globe.
വിവാഹമെന്നത് പ്രവാചകന്‍ മുഹമ്മദ് കാണിച്ചുതന്ന ജീവിതചര്യയാണ്. വ്യഭിചാരം ഇസ്ലാമില്‍ ഹറാമാണ്. അതിനെയാണ് മലാല പിന്‍പറ്റുന്നത്
ചൊവ്വാഴ്ചയോടെ ഡ്യൂബയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കാൻ നേപ്പാളിലെ സുപ്രീംകോടതി പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിക്ക് നിർദേശം നൽകിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്.
രാജ്യത്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഭാഗിക നയിന്ത്രണമേർപ്പെടുത്തിയതായി സ്വകാര്യ ഓൺലൈൻ നിരീക്ഷണ സൈറ്റായ 'നെറ്റ്ബ്ലോക്കി'നെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാഗ്ദാനം ചെയ്യുന്നതെല്ലാം നിറവേറ്റുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം തനിക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന് ജാക്കി ചാന്‍ പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു
സൂര്യന്‍റെ ഏറ്റവും പുറമെയുള്ള പ്രതലത്തിൽ നിന്ന് പ്ലാസ്മ പുറത്തേക്ക് വികസിക്കുമ്പോൾ ഭൂമിയുടെ ചുറ്റുമുള്ള ശൂന്യാകാശത്തിലേക്ക് വരുന്ന ശക്തമായ ഊർജമാണ് സൗരക്കാറ്റ്.
സഹകരണം പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഷി ജിന്‍ പിങ് ഉറപ്പ് നല്‍കിയതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയയാണ് ചൈനയുടെ പ്രധാന സഖ്യകക്ഷി. 1961ലെ ഉടമ്പടി പ്രകാരമാണിത്.
ആയുധധാരികളായ അക്രമികള്‍ വീടിനുളളിലേക്ക് കടന്നുകയറിയായിരുന്നു മോസെയെ വധിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ മോസയുടെ ഭാര്യ ചികിത്സയിലാണ്.
1912 നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ കപ്പലായിരുന്നു ടൈറ്റാനിക്ക്. എന്നാല്‍ ആദ്യ യാത്രയില്‍ തന്നെ കപ്പല്‍ തകര്‍ന്നു. യാത്രക്കാരും കപ്പല്‍ ജീവനക്കാരുമായി 2,200 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്
കൂടുതൽ വീടുകളില്‍ വോയ്‌സ്-ആക്റ്റിവേറ്റഡ് സ്മാർട്ട് സ്പീക്കറുകൾ ഉപയോഗിക്കുന്നതിനാൽ അലക്സാ എന്ന പദം അടുത്ത കാലത്തായി സാധാരണമായി. ആമസോണിന്റെ എക്കോ, എക്കോ ഡോട്ട് ഉപകരണങ്ങളിലും നിർദ്ദേശങ്ങൾ നൽകുന്നതിനോ ചോദ്യം ചോദിക്കുന്നതിനോ മുമ്പ് അലക്സ എന്ന കമാൻഡിങ് പദം ഉപയോഗിക്കുന്നു
ചൂട് കൂടിയതോടെ പലയിടങ്ങളിലും വൻതോതിൽ അഗ്നിബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 130 തീപിടിത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ആയിരം വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കഠിനമായ ചൂടാണ് പ്രവിശ്യയിലെ ലിട്ടൻ നഗരത്തിൽ രേഖപ്പെടുത്തിയത്. 49.6 ഡിഗ്രിയാണ് കഴിഞ്ഞ ദിവസം ലിട്ടണിൽ രേഖപ്പെടുത്തിയ ചൂട്. ഇവിടെ രണ്ടു പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്
അതിനാല്‍ പെണ്‍സുഹൃത്തുക്കളോട് എപ്പോഴും സംസാരിക്കുന്ന സ്ത്രീകള്‍ക്ക് സ്‌ട്രെസ് ഹോര്‍മോണ്‍ കുറയും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നവര്‍ക്ക് ആയുസ് കൂടുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. അതിന്‍റെ പ്രധാനകരണം സ്‌ട്രെസ് കുറയുന്നു എന്നതാണ്. 'എന്തിനാണ് സുഹൃത്തുക്കള്‍ 'എന്ന വിഷയത്തിലാണ് ഗവേഷണം ആരംഭിച്ചത്. 'ജേണല്‍ ഓഫ് വിമന്‍ ആന്‍ഡ് ഏജിങ്ങിലാണ്' പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എല്‍. ജി. ബി. ടി. ക്യൂ ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാനും അംഗീകരിക്കാനും ഈ മുന്നേറ്റവുമായി സഹകരിച്ച മെത്തഡിസ്റ്റുകളോട് ഞങ്ങള്‍ നന്ദിയുളളവരാണ്. എന്നാല്‍ ഈ തീരുമാനത്തെ അംഗീകരിക്കാത്തവരും ഇനിയും സഭയോട് സഹകരിച്ച് പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം പറഞ്ഞു.