Literature
നോവലിൽ കാദംബരി ബാക്കിവെക്കുന്നത് ഉൻമാദം നിറഞ്ഞ 'ഭ്രാന്തിന്റെ മഞ്ഞ' ആണെങ്കിലും വാസ്തവത്തിൽ ഇതിൽ നിറയെ ചുവപ്പാണ്. ആർത്തവ രക്തത്തിന്റെ, പ്രസവത്തിന്റെ, മരണത്തിന്റെ കട്ടച്ചുവപ്പ്. അതുകൊണ്ടുതന്നെ പുസ്തകം അടച്ചുവെച്ചാലും മനസ്സ് പിന്നെയും ജീവൻ കൊതിച്ച് തുടിച്ചുകൊണ്ടേയിരിക്കും
ആറ് രചനകളാണ് ഇത്തവണ പുരസ്കാരത്തിനുള്ള അവസാനഘട്ടത്തിലെത്തിയത്. അവ്‌നി ദോഷിയുടെ 'ബർട്ട് ഷുഗർ' (ഇന്ത്യയിൽ 'ഗേൾ ഇൻ വൈറ്റ് കോട്ടൺ' എന്നാ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്), ഡിയാൻ കുക്കിന്റെ 'ദി ന്യൂ വൈൽഡെർനെസ്', സിറ്റ്സി ഡാംഗരെംബയുടെ 'ദിസ് ഈസ് മോര്‍ണബ്ള്‍ ബോഡി', മാസാ മെംഗിസ്റ്റെയുടെ 'ഷാഡോ കിംഗ്', ബ്രാൻഡൻ ടെയ്‌ലറുടെ 'റിയൽ ലൈഫ്' എന്നിവയാണ് പുരസ്കാരത്തിനായി പരിഗണിച്ച മറ്റു കൃതികള്‍.
ഇന്ത്യൻ പുരാണങ്ങളും ആഫ്രിക്കൻ- ലാറ്റിനമേരിക്കൻ കൃതികളും അടിസ്ഥാനമാക്കി ജോസ് വളരെ യധികം നാടകങ്ങൾ ചെയ്തിട്ടൂണ്ട്. എത്ര കഠിനമായ പ്രമേയമായാലും അവയൊക്കെ ലളിതമായും ആസ്വാദ്യകരമായും സാധാരണക്കാർക്ക് പോലും മനസ്സിലാക്കുന്ന വിധത്തിൽ നാടകമാക്കി മാറ്റാൻ അദ്ദേഹത്തിന് ആവുമായിരുന്നു.
അടുപ്പെരിയുന്ന വെളിച്ചത്തിൽ വിയർപ്പിൽ കുളിച്ച മുഖവും കത്തുന്ന ചോരക്കണ്ണുകളുമുള്ള അപ്പൻ തിരിഞ്ഞുനടന്നത് ചുമരിലെ നിഴലിൽ കണ്ടു. നടന്നുവന്നതിൻറെ ക്ഷീണത്തിൽ, രൂപക്കൂടിനുതാഴെ വീട്ടിത്തടികൊണ്ടു പണിത കസേരയിൽ ചാരിയിരുന്ന് പാളവിശറികൊണ്ടു വിയർപ്പാറ്റുകയാണപ്പൻ, അരിക്കാലാംമ്പുവിളക്കിനു ചുറ്റും ഇയ്യലുകൾ പാറുന്നുണ്ട്. ചെലപ്പം ദുഃഖവെള്ളിക്കു മഴപെയ്യാനാകും