മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ 'ടാക്റ്റിക്സ്' മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോടും എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
കാലിന് പരിക്കു പറ്റിയപ്പോള്‍ മാനസികമായി വല്ലാതെ തളര്‍ന്നുപോയിരുന്നു. കളിയില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നപ്പോള്‍ കുറെയധികം ചിന്തകളാണ് തലയിലൂടെ കടന്നുപോയത്. എന്നാല്‍ ഇപ്പോള്‍ വളരെ സന്തോഷവാനാണ്. കിരീടത്തില്‍ കുറഞ്ഞൊന്നും സ്വപ്നം കാണുന്നില്ല. അതിലേക്കുള്ള ദൂരം വളരെയധികമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം
ഏഷ്യ മൂന്ന്, ആഫ്രിക്ക രണ്ട്, അതിൽ രണ്ട് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനവും. ഏറ്റവും പ്രധാനമായത് അമ്പ് കൊള്ളാത്ത ഒരു ഗുരുക്കളും ബാക്കിയില്ല എന്നതാണ്. വമ്പുകളുമായെത്തിയ എല്ലാ മല്ലന്മാരെയും ഒരു തവണയെങ്കിലും മലർത്തിയടിച്ച ആദ്യത്തെ ലോകകപ്പാണിത്.
പരിശീലകന്‍ എന്ന നിലയില്‍ തന്റെ അവസാന മത്സരമാണ് കഴിഞ്ഞതെന്നും വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ടീം മികച്ച മത്സരമാണ് കാഴ്ച്ചവെച്ചതെന്നും റോബര്‍ട്ടോ മാര്‍ട്ടിനെസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷക്കാലമായി ബെൽജിയത്തിന്‍റെ മുഖ്യ പരിശീലകനാണ് റോബര്‍ട്ടോ മാര്‍ട്ടിനെസ്.
നേരത്തെ ഫിഫ പുറത്തുവിട്ട 36 റഫറിമാരുടെ പട്ടികയില്‍ മൂന്നു വനിതകള്‍ ഇടം പിടിച്ചിരുന്നു. സ്റ്റെഫാനി ഫ്രപ്പാര്‍ട്ടിനെ കൂടാതെ ജപ്പാനില്‍ നിന്നുള്ള യോഷിമി യമഷിത, റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്‍സംഗ എന്നിവരാണ് ഫിഫ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍.