രാമക്ഷേത്ര ഭൂമിപൂജക്ക് ആശംസയുമായി പ്രിയങ്കാഗാന്ധി. രാമക്ഷേത്ര ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരികമായ ഒത്തുചേരലിനും വഴിവെക്കുമെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടു. ഇന്ത്യൻ സംസ്കാരത്തിൽ ശ്രീരാമനും സീതയും രാമായണവും ആഴമേറിയ അടയാള ആദ്യമായാണെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് ഹൈക്കമാന്റ്ആദ്യമയ ആദ്യമായാണ് രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്. നാളെയാണ് രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമി പൂജ നടക്കുക.
ക്കുക. രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച് കോൺഗ്രസ് നേതാക്കളായ കമൽനാഥ്, ദിഗ് വിജയ്സിംഗ്, എന്നിവർ നേരത്തെ രംഗത്തെത്തിയിരുന്നു. ഭൂമി പൂജ ബിജെപി പരിപാടിയാക്കുകാണെന്നും, കോൺഗ്രസ് നേതാക്കളെ ചടങ്ങിൽ പങ്കെടുപ്പിക്കുന്നില്ലെന്നും കമൽനാഥ് പറഞ്ഞിരുന്നു. ഭൂമി പൂജയുടെ ഭാഗമായി എല്ലാ ഹിന്ദുക്കൾക്കും ദേശീയ വക്തമാവ് മനീഷ് സിസോദിയ ആശസയർപ്പിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ ഭൂമി പൂജയുമായി മുന്നോട്ട് പോകരുതെന്ന് കോൺഗ്രസിലെ ചില നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് സോണിയാ ഗാന്ധി അറിയിച്ചത്.