ഉംപുന്‍ ആഞ്ഞടിച്ചു; കൊൽക്കത്ത വിമാനത്താവളത്തിൽ വെള്ളപ്പൊക്കം
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് മാർച്ച് 25 മുതൽ യാത്രാ വിമാനങ്ങൾ നിർത്തിവച്ചതിനാൽ ചരക്ക് കയറ്റുന്ന വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ സര്‍വ്വീസ് നടത്തുന്നത്.
മണിക്കൂറിൽ 160 – 190 കിലോമീറ്റർ വേഗത്തിലാണ് ചുഴലി കരയിലെത്തിയത്. ബംഗാളിലെ ദിഗ ജില്ലയ്ക്കും ബംഗ്ലാദേശിലെ ഹതിയ ദ്വീപിനുമിടയിലാണ് ചുഴലി ബംഗാൾ ഉൾക്കടലിൽ നിന്നു കരയിലേക്ക് പ്രവേശിച്ചത്.
ഉംപുന്‍ ഉച്ചയോടെ തീരം തൊടും; 16 അടി ഉയരത്തിൽ തിരമാലകള്‍
ഒഡീഷയില്‍ ഇപ്പോള്‍തന്നെ ശക്തമായ കനത്ത കാറ്റും മഴയുമാണ്. വരും മണിക്കൂറുകളില്‍ കാറ്റ് ഉഗ്ര താണ്ഡവ മാടുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അവിടെനിന്നും ഒരുലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
മെയ് 20 വൈകുന്നേരത്തോടെ കൊടുങ്കാറ്റ് പശ്ചിമ ബംഗാളിലെ ദിഗയിൽ കനത്ത മണ്ണിടിച്ചിലിനു കാരണമാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉംപുൻ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു; ഒഡീഷയിലും ബംഗാളിലും അതീവ ജാഗ്രത
മണിക്കൂറിൽ 150 കി.മി. വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ കപ്പൽ, ബോട്ട്, വള്ളം എന്നിവ ഇറക്കുന്നത് നിരോധിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ പരക്കെ മഴ ലഭിക്കും.