അതെ സര്‍, ഞാന്‍ എന്റെ വാള്‍ റെഡിയാക്കി വച്ചിട്ടുണ്ട്. നിങ്ങളെപ്പോലുളളവരെ അകറ്റിനിര്‍ത്താന്‍. നിങ്ങളുടെ സേനയിലെ ആരെയെങ്കിലും എന്റെ അടുത്തേക്ക് പറഞ്ഞുവിടാന്‍ പദ്ധതിയുണ്ടെങ്കില്‍ ഞാന്‍ നാദിയയിലുണ്ട്'
കാണാതാകുന്ന ഹിന്ദു പെൺകുട്ടികളെക്കുറിച്ച് സംസാരിക്കാൻ മോഹന്‍ ഭാഗവത് തയ്യാറാകണം. 2000 മുതൽ 2019 വരെ നമ്മുടെ രാജ്യത്ത് ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പെൺമക്കളെ കാണാതായിട്ടുണ്ട്. എന്നാൽ അദ്ദേഹം അതിനെക്കുറിച്ച് സംസാരിക്കില്ല. ഒരു ഹിന്ദു രാഷ്ട്രമെന്ന സങ്കല്പം ഇന്ത്യൻ ദേശീയതയ്ക്ക് എതിരാണ്. അത് ഇന്ത്യക്ക് എതിരാണെന്നും ഒവൈസി പറഞ്ഞു.
അതുപോലെ ഭൂമിശാസ്ത്രപരമായി ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്നതിനായി ഉണ്ടായിവന്ന ഒരു പദമാണെങ്കിലും ഇന്നത്തെ നിലയിൽ 'ഹിന്ദു' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കോടിക്കണക്കിനാളുകൾ വിശ്വസിക്കുന്ന ഒരു മതത്തെയാണ്
ഹിന്ദു ആക്ടിവിസ്റ്റ് കൊല്ലപ്പെട്ടു. ഇതുകൊണ്ട് അവസാനിച്ചെന്ന് കരുതരുത്. വരുംദിവസങ്ങളില്‍ ഞങ്ങള്‍ നിങ്ങളുടെ ഭാര്യമാരെയും മക്കളെയും ലക്ഷ്യംവെക്കും'-തുടങ്ങി കമന്റുകളാണ് ഇയാള്‍ മുസ്ലീം ഐഡിയില്‍ നിന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നത്.
ക്രിസ്തുമസ് ആഘോഷത്തിന്‍റെ ഭാഗമായാണ് വീട്ടില്‍ പ്രാര്‍ഥന നടത്തിയത്. ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഇതിനിടയില്‍ വീട്ടിലേക്ക് ഇടിച്ച് കയറി വന്നു. അടുത്ത താമസക്കാരെ മതം മാറ്റാന്‍ പ്രേരിപ്പിക്കുകയാണെന്ന് ആരോപിച്ച് തിളച്ച സാമ്പാര്‍ ദേഹത്തേക്ക് ഒഴിച്ചു. ലൈംഗിക തൊഴിലാളി എന്ന് വിളിച്ച് അതിക്ഷേപിക്കുകയും വീട്ടില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീയുടെ വസ്ത്രം വലിച്ച് കീറി.