ഗൂഗിളില്‍ ജോലി ചെയ്യുന്ന 6 ശതമാനം ആളുകളെയാണ് പിരിച്ചുവിട്ടത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ഇനിയും കാലതാമസം വരരുതെന്നും മികച്ച തീരുമാനങ്ങളിലൂടെ മാത്രമേ കമ്പനിയ്ക്ക് ഉയര്‍ന്നുവരാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായി വിതരണ കേന്ദ്രത്തിലെ ജീവനക്കാർ, ടെക്നോളജി സ്റ്റാഫ്, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ എന്നിവരെയാണ് പിരിച്ചുവിടുന്നത്.
ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍ക്ക് അമിതവണ്ണമോ പുകവലിയോ മൂലമുള്ള മരണസാധ്യതയ്ക്ക് സമാനമായ അകാല മരണസാധ്യതയുണ്ടെന്ന് വെളിപ്പെടുത്തുകയാണ് പുതിയ പഠനങ്ങൾ. ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ തോതും ഇരിക്കുന്നതിന്‍റെ സമയവും
അടുത്തിടെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് സിഇഒ ആൻഡി ജാസി അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് 10,000 പേരെ പിരിച്ചുവിടുകയുള്ളൂവെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ 20,000- ലധികം ആളുകളെ പിരിച്ചുവിടുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെട്ട് തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകള്‍ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നികത്തുമെന്ന് മന്ത്രി അറിയിച്ചു. പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മന്ത്രിയുടെ
അവശ്യ സര്‍വീസുകളായ കെ എസ് ഇ ബി, കെ എസ് ആര്‍ ടി സി, കേരളാ വാട്ടര്‍ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപങ്ങളിലെ പെന്‍ഷന്‍ പ്രായം ഇപ്പോള്‍ ഉയര്‍ത്തില്ല. ഇവിടങ്ങളിലെ സേവന വേതന വ്യവസ്ഥകളും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെ സംബന്ധിച്ചും പഠിക്കാന്‍ നിലവില്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
കുട്ടികളുടെ താത്പര്യത്തിന് മാത്രം ജോലി ചെയ്യിക്കാനാണ് നേഴ്‌സിങ് ഹോം താത്പര്യപ്പെടുന്നത്. കുട്ടികള്‍ക്ക് അവരുടെ മൂഡിനനുസരിച്ച് മാത്രം ജോലി ചെയ്യ്‌താല്‍ മതി. അവരുടെ ഇഷ്‌ടാനുസരണം ഉറക്കം വരുമ്പോൾ ഉറങ്ങുകയും വിശക്കുമ്പോൾ ഭക്ഷണം കഴിക്കുകയും എല്ലാം ചെയ്യാം. ബാക്കിയുള്ള സമയം അന്തേവാസികളുമായി സമയം ചിലവഴിച്ചാൽ