'ഇപ്പോ എനിക്ക് ഇന്‍സ്റ്റഗ്രാമൊക്കെ നോക്കാന്‍ വിഷമമാണ്. ചിലപ്പോള്‍ ഞാന്‍ ഫോളോ ചെയ്യുന്ന ഗ്രൂപ്പുകളുടെ പ്രശ്‌നമായിരിക്കാം. ഫലസ്തീനിലെ യുദ്ധം. അവിടെ കൊച്ചുകുഞ്ഞുങ്ങളെയൊക്കെ മിഠായിക്കവറില്‍ പൊതിയുന്നതുപോലെ വെളള തുണിയിലൊക്കെ പൊതിഞ്ഞു കൊണ്ടുപോകുന്നതുകാണുമ്പോള്‍ എന്നെ അത് വല്ലാതെ ബാധിക്കും.
രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം ഭരണഘടനാ ലംഘനമാണെന്നും യാതൊരടിസ്ഥാനവുമില്ലാതെ ദൗർഭാഗ്യകരമായ ഒരു സംഭവത്തെ വർഗീയ ഭിന്നിപ്പിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് മന്ത്രി കാട്ടിക്കൊടുക്കുന്നതെന്നും ഇവറ്റകളുടെ തനിനിറം ഒരിക്കൽക്കൂടി മലയാളികൾക്ക് മനസിലായെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.