ഇന്ന് രാവിലെ ആരംഭിച്ച ചര്‍ച്ച അര്‍ദ്ധരാത്രി വരെ നീണ്ടു നില്‍ക്കും. മെയ് തുടക്കം മുതല്‍ ഇരു രാജ്യങ്ങളിലേയും കോര്‍പ്‌സ് കമാന്‍ഡര്‍ന്മാര്‍ തമ്മില്‍ നടത്തുന്ന ആറാമത്തെ ചര്‍ച്ചയാണിത്. ചൈനീസ് ഭാഗമായ ചുഷുലിനടുത്തുള്ള അതിര്‍ത്തി മീറ്റിംഗ് പോയിന്റായ മോള്‍ഡോയില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്.