ബ്രസീലിന്റെ പ്രസിഡണ്ട് ലുല ഡി സില്‍വക്കൊപ്പം വിവിധ ലോക നേതാക്കളും ലോകോത്തര ഫുട്ബോള്‍ താരങ്ങളും അവസാനമായി പെലെയുടെ മൃതശരീരം ഒരു നോക്കുകാണാന്‍ സാന്‍റോസ് മൈതാനത്തെത്തി
പെലെ അനശ്വരനാണ്. ഫിഫ തീര്‍ച്ചയായും ആ ഫുട്‌ബോള്‍ ഇതിഹാസത്തെ അര്‍ഹിക്കുന്ന രീതിയില്‍ ബഹുമാനിക്കും. ലോകത്തിലെ എല്ലാ ഫുട്‌ബോള്‍ അസോസിയേഷനുകളോടും മത്സരങ്ങള്‍ ആരംഭിക്കുന്നതിനുമുന്‍പ് ഒരുമിനിറ്റ് മൗനം പാലിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ പെലെയുടെ വിയോഗം ലോകത്തിന്റെ തീരാനഷ്ടമാണ്. വശ്യതയും വന്യതയും ഒരുപോലെ സമ്മേളിച്ച ബ്രസീലിയൻ ഫുട്ബോൾ ശൈലിക്ക് ലോകത്തെമ്പാടും
അമേരിക്കൻ ശാസ്ത്രജ്ഞനായ തോമസ് ആൽവ എഡിസനിൽ നിന്നാണ് 'എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്റോ' എന്നു പെലെയ്ക്കു പേര് ലഭിച്ചത്. എന്നാല്‍ പെലെ എന്ന വിളിപ്പേര് വീണതിന് ഐതിഹ്യതുല്യമായ ഒരു കഥയുണ്ട്. ട്രസ് കോറകോസിലെ ക്ലബ്ബായ 'വാസ്കോ ഡ ഗാമ'യുടെ ഗോളി ബിലെയുടെ
താന്‍ വളരെ ആരോഗ്യവാനാണെന്നും വളരെയധികം പ്രതീക്ഷയോടെ, പതിവുപോലെ ഞാൻ ചികിത്സ തുടരുകയുമാണെന്നും പെലെ ആരാധകരെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഫുട്ബോള്‍ ആരാധകരെ ആശങ്കയിലാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
'ഞാന്‍ വളരെ ആരോഗ്യവാനാണ്. വളരെയധികം പ്രതീക്ഷയോടെ, പതിവുപോലെ ഞാൻ എന്റെ ചികിത്സ തുടരുകയാണ്. എനിക്ക് ലഭിച്ച എല്ലാ പരിചരണത്തിനും മെഡിക്കൽ, നേഴ്സിംഗ് ടീമിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.