രാത്രികാലങ്ങളില്‍ എന്നല്ല അസമയത്ത് വെടിക്കെട്ട് നിര്‍ത്തണമെന്നാണ് കോടതി പറഞ്ഞത്. ഈ സമയം ഏതാണെന്ന് നിശ്ചയിച്ചിട്ടില്ല. വെടിക്കെട്ട് ഉത്സവങ്ങളുടെ ഭാഗമാണ്. തൃശൂര്‍ പൂരം നടക്കുമ്പോള്‍ വെടിക്കെട്ടില്ലെങ്കില്‍ അതിന് യാതൊരു പ്രസക്തിയുമില്ല. വെടിക്കെട്ട് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്.
അടുത്തിടെ ക്ഷേത്രത്തില്‍ നടന്ന പൊങ്കല്‍ മതോത്സവത്തിലും ദളിതര്‍ക്ക് പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഇതോടെ ക്ഷേത്രപ്രവേശനത്തിന് അനുമതി വേണമെന്ന് കാണിച്ച് ദളിത് സംഘടനകള്‍ എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പിന് നിവേദനം നല്‍കുകയായിരുന്നു.
ഹര്‍ജി നിലനില്‍ക്കില്ലെന്നു നേരത്തെ സിവില്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീലില്‍ ഹർജികളിൽ നാല് മാസത്തിനുള്ളിൽ വാദം പൂർത്തിയാക്കാൻ നേരത്തെ മഥുരക്കോടതിക്ക് അലഹബാദ് ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു. എന്നാല്‍ മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്തിൻറെ ഉടമസ്ഥാവകാശം ചോദ്യം ചെയ്തുള്ള ഹർജിയിൽ നാളെ കോടതി വിധി പറയും.
ഉത്സവത്തിനോടനുബന്ധിച്ചുള്ള രഥോത്സവം ഇന്നലെ രാത്രി 12 മണിയോടെയാണ് ആരംഭിച്ചത്. ഇതില്‍ പങ്കെടുക്കാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു. റോഡിലൂടെ രഥം വലിക്കുന്ന ചടങ്ങിനിടെയാണ് രഥം ലൈൻ കമ്പിയിൽ കുരുങ്ങിയത്. സ്ഥലത്ത് വെള്ളംകെട്ടിനിന്നത് അപകടത്തിന്‍റെ വ്യാപ്തി കൂടാന്‍ ഇടയാക്കി.
ഇത്തരം ഉത്തരവുകള്‍ വിശ്വാസികള്‍ക്കു മേലുള്ള കടന്നു കയറ്റമാണെന്നാണ് ബിജെപി വാദിക്കുന്നത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സുരേഷ് ഗോപിയുടെ പ്രവര്‍ത്തനമെന്നാണ് സിപിഎം ആരോപിക്കുന്നത്. വോട്ട് നേടാന്‍ ഇത്തരം രീതികള്‍ സ്വീകരിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സിപിഎം വ്യക്തമാക്കുന്നു.
ക്ഷേത്രഭരണം ഹൈക്കോടതി സർക്കാരിന് കൈമാറിയ ഉത്തരവിനെതിരെ തിരുവിതാംകൂർ രാജകുടുംബം നൽകിയ അപ്പീലിലാണ് ഇന്ന് സുപ്രിംകോടതി വിധി പറയുക. ഒൻപത് വർഷത്തിലേറെ നീണ്ടുനിന്ന വ്യവഹാരത്തിനൊടുവിലാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസിൽ വിധി പറയാൻ സുപ്രിംകോടതി തീരുമാനിച്ചത്.