അതേസമയം, പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം കെട്ടിക്കിടക്കുന്ന കേസുകളും കൂടിവരികയാണ്. 2018 മുതൽ 2022 വരെയുള്ള വർഷങ്ങളിലായി ആകെ രജിസ്റ്റർ ചെയ്ത 10,580 കേസുകളിൽ 5,330 എണ്ണവും തീർപ്പാക്കാതെ തുടരുകയാണ്.
പ്രാദേശിക മാർക്കറ്റുകൾ അടഞ്ഞു കിടന്നതിനാലാണ് വഴിയോര മത്സ്യവിപണനത്തിന് തുടക്കമായത്. എന്നാൽ കോവിഡ് വളരെയധികം വ്യാപിക്കുന്നതിന്റെയും പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നതിനാൽ ഇനി മുതൽ വഴിയോര മത്സ്യവിപണനം അനുവദിക്കാനാവില്ല.
ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം. സ്വകാര്യ സ്ഥാപനങ്ങൾക്ക് 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 25 ആയി
ഈ കടകളിലെ സ്ടാഫുകള്‍ക്ക് നേരത്തെ കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇരു കടകളും ചട്ടങ്ങള്‍ ലംഘിച്ച് ക്കൂട്ടത്തോടെ ഉപഭോക്താക്കളെ കടയില്‍ കയറ്റിയതാണ് പെട്ടെന്ന് നടപടി വരാന്‍ കാരണമായത്
ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബാള്‍ട്ടന്‍ ഹില്‍ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു. ഇന്നലെ തന്നെ നില ഗുരുതരമായിരുന്നു.
600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർക്കാണ് പൂന്തുറയില്‍ കൊവിഡ് സ്ഥിരീകരിച്ചത്
സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതുതായി കോവിഡ് സ്ഥിരീകരിച്ച 17 പേരില്‍ രണ്ട് പേര്‍ക്ക് രോഗമെവിടെ നിന്നുവന്നു എന്ന് വ്യക്തമല്ല.
പ്രധാന കമ്പോളങ്ങളായ ചാല, പാളയം എന്നിവിടങ്ങളിൽ പകുതി കടകൾക്ക് മാത്രമെ തുറക്കാൻ അനുവാദമുള്ളു