സാധാരണക്കാരുടെ പക്കൽ 2000 രൂപ നോട്ടുകളില്ല. 2016-ൽ ഇത് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ അവർ അത് ഒഴിവാക്കി. ദൈനംദിന അവശ്യത്തിന് ഈ നോട്ട് ഉപയോഗിക്കാന്‍ സാധ്യമായിരുന്നില്ല. ആരാണ് 2000 രൂപ നോട്ടുകൾ ഉപയോഗിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു തിരിച്ചറിയല്‍ കാര്‍ഡും ആവശ്യമില്ലെങ്കില്‍ കള്ളപ്പണം കൈവശമുള്ള ആര്‍ക്കും
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ, 505 (2) എന്നീ വകുപ്പുകളാണ് ചേതന്‍ അഹിംസക്കെതിരെ ചുമത്തിയിരിക്കുന്നത്. 'നുണകളില്‍ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വ. സവര്‍ക്കര്‍: രാമന്‍ രാവണനെ തോല്‍പ്പിച്ച് അയോധ്യയില്‍ ഇന്ത്യന്‍ ദേശീയത ആരംഭിച്ചു എന്ന് പറയുന്നു
ഉദയനിധിയുടെ മകന്‍ ഇന്‍പനിധിയും പെണ്‍സുഹൃത്തും ചേര്‍ന്നുള്ള ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിനുപിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിന്‍.
നേരത്തെ പാർട്ടി കോൺഗ്രസിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാവോ സേതുങ്ങിന് ശേഷം ആദ്യമായാണ് മൂന്നാം തവണ ഒരാൾതന്നെ പാർട്ടി ജനറൽ സെക്രട്ടറിയാകുന്നത്.
രാജ്യസ്‌നേഹികളായ എല്ലാ ഇന്ത്യക്കാര്‍ക്കും പര്‍വേസ് മുഷറഫിനോട് വെറുപ്പായിരുന്നെങ്കില്‍, എന്തുകൊണ്ട് 2003-ല്‍ ബിജെപി സര്‍ക്കാര്‍ അദ്ദേഹവുമായി വെടിനിര്‍ത്തല്‍ ചര്‍ച്ച നടത്തുകയും 2004-ല്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കുകയും ചെയ്തത്?
ഈ സമയം എല്ലാവരുടെയും പേര് എടുത്ത് നന്ദി പറയാന്‍ തനിക്ക് സാധിക്കില്ല. എന്നാല്‍ തന്നെ വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച് ആശുപത്രിയിലെത്തിച്ച ഈ രണ്ട് ഹീറോകളെ പറയാതെ പോകുന്നത് ശരിയല്ല. രജത് കുമാറും നിഷു കുമാറും. ഇവരാണ് അപകടസമയത്ത് തന്നെ സഹായിച്ചത്.
മെസ്സി കപ്പില്‍ ഉമ്മ വെക്കുന്ന ചിത്രത്തോടൊപ്പം ഫിഫ ട്വീറ്റ് ചെയ്തത്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തുകയും രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതിനു പിന്നാലെ ഫിഫ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.
'കോണ്‍ഗ്രസിനെക്കുറിച്ച് അങ്ങ് പറഞ്ഞ വാക്കുകള്‍ക്ക് നന്ദി. എങ്കിലും താങ്കള്‍ കോണ്‍ഗ്രസ് വിട്ടതിന്‍റെ കാരണം ഇപ്പോഴും മനസിലായിട്ടില്ല. എല്ലാരീതിയിലും നിങ്ങളെ വളര്‍ത്തിയ പാര്‍ട്ടിയെയാണ് നിങ്ങള്‍ തള്ളിപ്പറഞ്ഞത്. താങ്കള്‍ ചെയ്തത് ശരിയായില്ല. ഭാരത് ജോഡോ യാത്രക്ക് നല്ല പിന്തുണ ലഭിക്കുന്നു. താങ്കള്‍ ചേരുന്നോ'
മുഹമ്മദ് സുബൈറിനെതിരെ ഡല്‍ഹി പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പുതിയതായി എഫ് ഐ ആറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന എഫ് ഐ ആറിൽ ചേർത്തതോടെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ ഭാഗമായി ഇ ഡിക്കും കേസില്‍ ഇടപെടാന്‍ സാധിക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'സ്വാതന്ത്ര്യത്തിന്റെ 52 വര്‍ഷങ്ങള്‍ ത്രിവര്‍ണ പതാക ഉയര്‍ത്താത്തവര്‍ സൈനികരെ ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. യുവാക്കളേ, സൈന്യത്തില്‍ ചേരാനുളള മനസുണ്ടായിരിക്കുക. ബിജെപി ഓഫീസുകള്‍ സംരക്ഷിക്കാനല്ല, മറിച്ച് രാജ്യത്തെ സംരക്ഷിക്കുകയാണ് വേണ്ടത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം അപമാനകരമാണ്'-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ബിജെപി വക്താക്കളുടെ നബി വിരുദ്ധ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. കഴിഞ്ഞ കുറച്ച് കാലങ്ങളായി സുബ്രഹ്മണ്യന്‍ സ്വാമി ബിജെപിയുടെ കടുത്ത വിമര്‍ശകനാണ്. കശ്മീര്‍ പണ്ഡിറ്റുകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു.
അരുണാചൽ പ്രദേശിലെ ബി ജെ പി എം.പി തപീർ ഗാവോവിന്റെ റിപ്പോർട്ടും രാഹുൽ ട്വീറ്റിനൊപ്പം പങ്കുവെച്ചു. ഇന്ത്യക്കാരെ ചൈന നിരന്തരം തട്ടിക്കൊണ്ടുപോകുകയാണെന്നും കേന്ദ്രം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നുമുള്ള തപിർ ഗാവോയുടെ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്
'‘ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭകരുടെ ഇടയിലേക്ക് മനപൂര്‍വം വാഹനം ഇടിച്ചുകയറ്റുന്ന ഈ ദൃശ്യം ആരുടെയും ഉള്ളുലയ്ക്കും. പൊലീസ് ഈ വീഡിയോ ശ്രദ്ധിക്കണം, ഈ വാഹനങ്ങളിലുള്ളവരെയും അതിന്റെ യഥാര്‍ത്ഥ ഉടമകളെയും ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് ആളുകളെയും ഉടന്‍ അറസ്റ്റ് ചെയ്യണം
ട്വിറ്ററിന്‍റെ വാദം കേട്ട ജസ്റ്റിസ് ഡിഎൻ പട്ടേലും ജസ്റ്റിസ് ജ്യോതി സിംഗും കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 27 ലേക്ക് മാറ്റി. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനോട് ഹൈക്കോടതി നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി ഫയല്‍ ചെയ്തിട്ടുണ്ട്. അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.
പൊതുവേദികളിൽ സ്ഥിരമായി മാസ്ക് ധരിക്കാതെ ഇമ്രാൻ ഖാൻ പ്രത്യക്ഷപ്പെട്ടിരുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇമ്രാന്‍ ഖാന് കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്
ദളിതര്‍ക്കും ആദിവാസികള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് ബിജെപി അജണ്ട; രാഹുല്‍ ഗാന്ധി. ബിജെപി-ആര്‍എസ്എസ് കാഴ്ച്ചപ്പാടില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും വിദ്യാഭ്യാസം ലഭിക്കരുതെന്നാണ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി