ഇന്ന് പല കുടുംബങ്ങളിലും കാണുന്നത് കുട്ടികളെ വേണ്ടന്ന് വെക്കുന്ന രീതിയാണ്. ചിലര്‍ കുട്ടികളെ വേണ്ടന്ന് വെക്കുന്നു. മറ്റ് ചിലര്‍ ഒരു കുട്ടി മാത്രം മതിയെന്ന് തീരുമാനിക്കുന്നു. ഇത് പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും നിഷേധമാണ്. മനുഷ്യരിലെ മനുഷ്യത്വം ഇല്ലാതാക്കുകയുമാണ് ഇത്തരം രീതികളിലൂടെ സംഭവിക്കുക.
അതേസമയം, ക്രിസ്ത്യാനികളുടെ തലയറുക്കണമെന്ന സംഘപരിവാര്‍ നേതാവിന്‍റെ പ്രസംഗ സമയത്ത് ബിജെപി നേതാക്കളായ രാംവിചാർ നേതം, നന്ദ് കുമാർ സായ്, ബിജെപി വക്താവ് അനുരാഗ് സിംഗ് ദിയോ എന്നിവരും വേദിയിലുണ്ടായിരുന്നു. ഈ നേതാക്കളെല്ലാം വിദ്വേഷ പ്രസംഗത്തിനെ അനുകൂലിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.