റെഡ് അലർട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ 11:00AM നും 02:00 PM നും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും പ്രായമായവരും നേരിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍പോലും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും ഇറ്റാലിയൻ സർക്കാർ ഉത്തരവിറക്കി.
യൂറോപ്പിലെ 27 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ഷെങ്കന്‍ പ്രദേശമെന്നാണ് വിളിക്കുക. ഈ രാജ്യങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ചുറ്റികറങ്ങാനായി അനുവദിക്കുന്ന വിസയാണ് ഷെങ്കന്‍ വിസ. ഇതുപയോഗിച്ച് യൂറോപ്പിലെ 27 രാജ്യങ്ങളില്‍ ഒരു തടസവും കൂടാതെ യാത്ര ചെയ്യാന്‍ സാധിക്കും.
നോര്‍വേ സന്ദര്‍ശനത്തിനുശേഷമാണ് ഇംഗ്ലണ്ടിലേക്ക് പോകുക. ഈ യാത്രയില്‍ ആരോഗ്യമന്ത്രിയും പങ്കെടുക്കും. വെയ്ല്‍സിലെ ആരോഗ്യമേഖലയെക്കുറിച്ച് പഠിക്കുകയാണ് ഈ യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം, ലണ്ടനില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോകകേരളസഭയുടെ പ്രാദേശിക യോഗം
കടുത്ത ലോക്ടൗണ്‍ നിയന്ത്രണങ്ങള്‍; ഓസ്‌ട്രേലിയയില്‍ കൊവിഡ് ഭീതി ഒഴിയുന്നു. കഴിഞ്ഞ ഇരുപത്തിയെട്ട് ദിവസങ്ങളായി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ കൊവിഡ് നിയന്ത്രണങ്ങളാണ് രോഗത്തെ പിടിച്ചുകെട്ടാന്‍ സഹായിച്ചത്
യൂറോപ്പില്‍ കൊവിഡ് താണ്ഡവമാടിയ ഇറ്റലിയിലും സ്പെയിനിലും ഒരുവിധം മരണ രോഗീ നിരക്കുകളില്‍ ശമനം വന്നപ്പോള്‍ ബ്രിട്ടനില്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്
രോഗീ സംഖ്യ കുറഞ്ഞിരിക്കുമ്പോഴും യൂറോപ്പില്‍ ഏറ്റവുമധികം കോവിഡ്-19 മരണം നടന്ന രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടന്‍.