രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ലഭിക്കുന്ന കണക്കുകള്‍വെച്ച് അത് കൊവിഡിന്റെ നാലാം തരംഗത്തിന്റെ സൂചനയായി കണക്കാക്കാനാവില്ല
കേരളത്തിലെയും മണിപ്പൂരിലെയുമടക്കം രാജ്യത്തെ 24 ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ചികിത്സയിൽ പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
സുഖം പ്രാപിച്ച രോഗിയുടെ പ്ലാസ്മ എടുത്ത് കോവിഡിനെ ശക്തമായി പ്രധിരോധിക്കാന്‍ കഴിയാത്തവരില്‍ നിക്ഷേപിക്കുന്നതിനെയാണ് കൺവാലസെന്റ് പ്ലാസ്മ തെറാപ്പി എന്ന് പറയുന്നത്. കൊവിഡ് മുക്തരായവരില്‍ നിന്നുള്ള പ്ലാസ്മയിലെ ആന്റിബോഡികള്‍ വൈറസിനെതിരെ ശക്തമായി പോരാടും എന്നായിരുന്നു ധാരണ.
ഗുരുതരമായ രോഗികളില്‍ തെറാപ്പി പ്രയോഗികരുതെന്ന് പോസിറ്റീവ് ഫലങ്ങള്‍ പറഞ്ഞ 24 ല്‍ പകുതി സ്ഥപനങ്ങളും അഭിപ്രായപ്പെട്ടിണ്ട്.
ഐസിഎംആരിന്റെ കീഴിലുള്ള ദേശീയ വൈറോളജി ഇന്സ്ടിട്ട്യുട്ടാണ് ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. നിലവില്‍ വാക്സിന്‍ പരീക്ഷണത്തിലെ ഓന്നാം ഘട്ടവും രണ്ടാം ഘട്ടവും വിജയകരമായിത്തന്നെ പൂര്‍ത്തിയായെങ്കിലും ഇത് മനുഷ്യരില്‍ മറ്റ് അപകട സാധ്യതകള്‍ ഇല്ലാതെ പ്രയോഗിക്കാന്‍ സുരക്ഷിതമാണോ എന്ന നിരീക്ഷണങ്ങലാണ് ഈ ഘട്ടത്തില്‍ നടക്കുന്നത് എന്ന് ഐസിഎംആര്‍ ഉന്നത ശാസ്ത്രകാരന്‍മാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു
പത്തുലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലകളില്‍ നിന്നും വെറും 40 പേരുടെ സാമ്പിള്‍ ശേഖരിച്ചു. ഇത്തരത്തില്‍ ശേഖരിച്ചവരില്‍ നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വൈറസ് ബാധിച്ചതായി ലക്ഷണങ്ങളിലാത്ത രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് പരിശോധനാ മാനദണ്ഡം പുതുക്കി നിശ്ചയിച്ചത്
സെന്റിനിൽ സർവൈലൻസിൽ കൂടുതൽ മേഖകലകളെ ഉൾപ്പെടുത്താൻ ഐസിഎംആർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു
പൊതു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, സെക്യുരിറ്റി സ്റ്റാഫുകള്‍, ചെക്ക് പൊയന്റുകളിലെ പൊലിസ് ഉദ്യോഗസ്ഥന്മാര്‍, ജനങ്ങള്‍ നേരിട്ട് സാധനങ്ങള്‍ വാങ്ങിക്കുന്ന കടകളിലെ വ്യാപാരികള്‍, വഴി വാണിഭക്കാര്‍, റെയില്‍വേ, എയര്‍പോര്‍ട്ട് തുടങ്ങിയ ഇടങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ആദ്യം കൊവിഡ്-19 ടെസ്റ്റുകള്‍ നടത്തണം
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് കൊണ്ട് ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊവിഡ് -19 പ്രതിരോധത്തിന് നല്‍കുന്നതിനെതിരെ ഇന്ന് ലോകാരോഗി സംഘടന രംഗത്തുവന്നതിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ അതിനെ അനുകൂലിച്ചുകൊണ്ട് ഐസിഎംആര്‍ രംഗത്ത് വന്നിരികുന്നത്
മരുന്ന് ഫലപ്രദമാണോ എന്ന് പരിശോധിക്കാന്‍ നടത്തിയ റാന്‍ഡം പരിശോധനയിലടക്കം കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഹൈഡ്രോക്സിക്ളോറോക്വിന് കഴിയില്ലെന്ന് തെളിഞ്ഞതായി ലോകാരോഗ്യ സംഘടന
രണ്ടുമാസം വരെ കഴിക്കാനാണ് വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്. അതില്‍ കൂടുതല്‍ കാലം കഴിക്കണമെങ്കില്‍ വിദഗ്ദോപദേശം അത്യാവശ്യമാണ്. കാരണം ഹൈഡ്രോക്സിക്ളോറോക്വിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ട്
കേരളത്തിൽ നിന്ന് 1200 സാമ്പിളുകളാണ് പരിശോധിക്കുക
എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് സര്‍വേ. ഇത് പ്രകാരം ജില്ലയിലെ തന്നെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ നിശ്ചിത എണ്ണം ആളുകളുടെ സ്രവ, രക്ത പരിശോധനകളാണ് നടത്തുക
രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ പരിശോധനാ ഫലം നെഗറ്റീവാകാതെ തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാമെന്നാണ് പുതിയമാർഗ നിർദ്ദേശം
ഒരു ജില്ലയില്‍ 400 പേരി (മുന്‍കൂട്ടി പ്രദേശമോ ആളുകളെയോ നിശ്ചയിക്കാതെയാവും) ലാണ് ടെസ്റ്റ് നടത്തുക. ഇതിനായി രാജ്യത്താകമാനമുള്ള എഴുപത്തിയഞ്ചു ജില്ലകളെ തെരഞ്ഞെടുക്കും
രണ്ട് ദിവസത്തേക്ക് പരിശോധന നിർത്തിവെക്കാനാണ് ഐസിഎംആർ നിർദ്ദേശിച്ചത്. പരിശോധനാഫലം കൃത്യമല്ലെന്ന പരാതിയെ തുടർന്നാണ് പരിശോധനകൾ നിർത്തിയത്
അസമിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 82 ശതമാനം പേർക്കും, പഞ്ചാബിലും ഉത്തർപ്രദേശിലെയും 75 ശതമാനം പേർക്കും, കർണാടകത്തിലെ 60 ശതമാനത്തിനും മഹാരാഷ്ട്രയിലെ 65 ശതമാനത്തിനും ഹരിയാണയിലെ 50 ശതമാനത്തിലെറെപ്പേർക്കും രോഗ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ സ്ഥിരീകരണം.
വൈറസ് ബാധ 100 ശതമാനം കൃത്യതയോടെ കണ്ടെത്താനാകുമെന്നാണ് കിറ്റിന്റെ പ്രത്യേകത
കേരളത്തെ കൂടതെ ഹിമാചൽപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലും വവ്വാലുകളിൽ ഈ വൈറസ് കണ്ടെത്തിയതായി ഐസിഎംആർ
കൊറോണ വൈറസ് വായുവിലൂടെ പകരുമായിരുന്നുവെങ്കില്‍ ഇതിനകം ഇതിനേക്കാള്‍ രൂക്ഷമായി രോഗം പടര്‍ന്നു പിടിക്കുമായിരുന്നു. കൊറോണ ബാധിതര്‍ ചികിത്സ തേടിയ ആശുപത്രികളിലും നിരീക്ഷണത്തിലിരുന്ന വീടുകളിലും ഇതിലേറെയാളുകള്‍ക്ക് രോഗം പകരുമായിരുന്നു.