ഒരു സമയത്ത് ഞാൻ ഭയങ്കര ആൽക്കഹോളിക് ആയിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകീട്ട് ഒക്കെ മദ്യപാനം. വേറെ പണിയൊന്നും ഇല്ലായിരുന്നല്ലോ. ലവ് ആക്ഷൻ ഡ്രാമയിലെ നിവിൻ പോളിയുടെ കഥാപാത്രം തന്നെ. മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. മൊത്തത്തിൽ യൂസ് ലെസ് ആയിരുന്നു ഞാൻ
മാധ്യമ പ്രവര്‍ത്തനം പുരുഷനെപ്പോലെ സ്ത്രീകള്‍ക്ക് അത്രയെളുപ്പമല്ലെന്ന് രണ്ടു പതിറ്റാണ്ടിലധികം നീണ്ട ദൃശ്യമാധ്യമരംഗത്തെ അനുഭവത്തില്‍ നിന്ന് അവര്‍ പറയുന്നു. ദൃശ്യമാധ്യമങ്ങളിലെ ന്യൂസ് റൂമുകളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെക്കുറിച്ചും ജാതിയതയെക്കുറിച്ചും 'മുസിരിസ് പോസ്റ്റി'നോട് മനസ് തുറക്കുകയാണ് ലക്ഷ്മി പത്മ.
ഇതുവരെ അഭിനയിച്ച സിനിമകളൊക്കെ സുഹൃത്തുക്കള്‍ വഴി എന്നെ തേടി വന്നതാണ്. ഒരു അവസരത്തിനായി ആരുടെയും മുന്‍പിലും പോയിട്ടില്ല. കാസര്‍കോടിന്‍റെ ഭാഷയും സംസ്ക്കരവും തന്നിലെ കലാകാരനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്. ബാലസംഘത്തിന്‍റെ വേനൽതുമ്പി കലാജാഥ,
ഒരിക്കലും എന്‍റെ മുന്നിലുള്ള ആളെ ബുദ്ധിമുട്ടിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കണമെന്ന് തന്നെയാണ് വീട്ടില്‍ നിന്നും ചെറുപ്പം മുതല്‍ പഠിപ്പിച്ചിട്ടുള്ളത്. താനും റേഡിയോ ജോക്കിയായി ജോലി ചെയ്തിട്ടുള്ളയാളാണ്. ആരുടെ ജോലിയേയും താഴ്ത്തിക്കെട്ടമെന്ന് ആഗ്രഹിച്ചിട്ടില്ല. എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ ഇന്റര്‍വ്യൂകളില്‍ പ്രതികരിച്ച് പോകുന്നതാണ്.
അതേസമയം, യൂട്യൂബ് ചാനല്‍ അവതാരക നല്‍കിയ പരാതിയില്‍ നടനെ ഇന്ന് ചോദ്യംചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് ശ്രീനാഥ് ഭാസിക്കെതിരായ കേസ്. അവതാരകയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ലൈംഗികമായി അധിക്ഷേപിച്ചെന്നുമാണ് എഫ് ഐ ആറില്‍ പറയുന്ന
അക്കാരത്താല്‍ തന്നെ തെരുവുകളില്‍ പോലും ആക്രമിക്കപ്പെട്ട ആക്ടീവിസ്റ്റാണ്. കേരള സമൂഹത്തില്‍ തിരിച്ചുവന്ന നവ ജാതി വ്യവസ്ഥയെ കുറിച്ച് മുസിരിസ് പോസ്റ്റുമായി സംസാരിക്കുകയാണ് അവര്‍. കേരളാ പൊലീസില്‍ സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന രീതിയില്‍ നേരത്തെ തന്നെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ശരിവെക്കുകയാണ് ഈ അഭിമുഖത്തില്‍ ബിന്ദു അമ്മിണി.
പശുവുമായി ബന്ധപ്പെട്ട കാര്യം ഒരു അഭിമുഖത്തിനിടെ പറഞ്ഞതാണ്. എന്തെങ്കിലും കരുതികൂട്ടി വന്ന് സംസരിച്ചതല്ല. അഭിമുഖത്തില്‍ അത്തരമൊരു ചോദ്യമുണ്ടായപ്പോള്‍ തന്‍റെ നിലപാട് പറയുകയാണുണ്ടായത്. എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപാടുകളുണ്ട്. ഈ പ്രസ്താവനയ്ക്ക് ശേഷം സിനിമാ മേഖലയിലെ ചിലർ അതു വേണ്ടായിരുന്നുവെന്നും ചിലർ നന്നായെന്നും പറഞ്ഞു.