സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അറിയുന്നതിനേക്കാള്‍ കൂടുതലാണ് അറിയാത്തത്. കാന്താര സിനിമ എനിക്ക് രോമാഞ്ചമുണ്ടാക്കി. ഒരു എഴുത്തുകാരന്‍, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ തിളങ്ങിയ പ്രിയപ്പെട്ട ഋഷഭ്, നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.
യാഷ് നിരസിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാന്‍ മസാലപോലുള്ള ലഹരി വസ്തുക്കള്‍ ശരീരത്തിന് ഹാനികരമാണ്. അതിനാല്‍ താന്‍ ഈ പരസ്യത്തില്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചത്. ഇതുവഴി സമൂഹത്തിന് ശരിയായ സന്ദേശമാണ് നല്‍കുന്നതെന്നും യഷ് പ്രസ്താവനയിലൂടെ അറിയിച്ചു.
നവാഗതനായ ജോണ്‍ വര്‍ഗീസിന്‍റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. ഈ ചിത്രം 'അബ്ബബ്ബാ' എന്നാ പേരിലാണ് കന്നഡയില്‍ പുറത്തിറങ്ങുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റര്‍ ആന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ നിര്‍മ്മാണവുമായി
'കെജിഎഫ് 2'നെ അഭിനന്ദിച്ച് എഴുത്തുകാരനും നിര്‍മ്മാതാവുമായ രാം ഗോപാൽ വർമ്മ. സിനിമകളുടെ നിര്‍മ്മാണ സമയത്ത് പണം മുടക്കേണ്ടത് താരങ്ങള്‍ക്കല്ല. അതിന്‍റെ മേക്കിംഗിനായിരിക്കണമെന്നാണ് രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത്. കെ ജി എഫ് 2 ബോളിവുഡ് സിനിമകള്‍ക്ക് പോലും ഭീഷണിയായിരിക്കുകയാണ്
2500 വര്‍ഷത്തിലധികം പഴക്കമുളള ചരിത്രപ്രാധാന്യമുളള ഭാഷയാണ് കന്നഡ. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷയായി കന്നഡയെ ചിത്രീകരിക്കുന്നതിലൂടെ കന്നഡികരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിളെന്ന് കര്‍ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു.