ഈ സാഹചര്യത്തിലാണ് ഖാര്‍ഗെ കത്തയച്ചത്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കളടക്കം നിരവധിപ്പേര്‍ പങ്കെടുക്കും. അതിനാല്‍ കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രക്കിടയില്‍ സുരക്ഷാവീഴ്ച്ച ഇനിയുണ്ടാവാന്‍ പാടില്ല. ഭാരത് ജോഡോ യാത്രയ്ക്ക് മതിയായ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഖാര്‍ഗെ കത്തിലൂടെ ആവശ്യപ്പെട്ടു.
ഭാരത് ജോഡോ യാത്രക്കിടെ പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഖാര്‍ഗെ ഉന്നയിച്ചത്. ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, പക്ഷെ ഗുജറാത്തില്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ മോര്‍ബിയില്‍ തകര്‍ന്നുവീണതുപോലെയുള്ള പാലങ്ങള്‍ ഉദ്ഘാടനം
കോണ്‍ഗ്രസിന്‍റെ പുതിയ പ്രസിഡന്‍റിനെ ഇന്നറിയാം. ഇന്ന് രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് മുമ്പേ ഫലമറിയാനും ഉച്ചയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനും സാധിക്കും. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ
അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പരസ്യമായി പിന്തുണ പ്രഖ്യാപിക്കരുതെന്ന് എ ഐ സി സി മാര്‍ഗനിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് അവഗണിച്ചുകൊണ്ട് ഒരു വിഭാഗം നേതാക്കള്‍ ഖാര്‍ഗെയെ പരസ്യമായി പിന്തുണയ്ക്കുന്നതിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ശശി തരൂര്‍ അനുകൂലികള്‍. ഹൈക്കമാന്‍ഡ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഗാന്ധി കുടുംബമാണ് എല്ലാം നയിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നുവരുന്നുണ്ട്. കെ പി സി സി നിലപാട് കെ സുധാകരന്‍ വ്യക്തമാക്കും. സീനിയർ നേതാവായ ഖാർഗെ അധികാരത്തില്‍ വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ ഈ തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.