മനുഷ്യ നന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് അദ്ദേഹത്തിന് എല്ലാ പിന്തുണയുമുണ്ടാകും. സർക്കാരുമായി പഴയിടം മോഹനൻ നമ്പൂതിരിക്ക് ഒരു പ്രശ്നവും ഇല്ല. കലോത്സവത്തിലേക്ക് തിരിച്ചു
കേരളത്തിൽ നടന്ന ജനാധിപത്യവൽക്കരണത്തിൻ്റെ സദ്ഫലമാണ് അദ്ദേഹമെന്നാണ് ഞാൻ എഴുതിയത്. പ്രസ്തുത പോസ്റ്റ് ഞാൻ പിൻവലിച്ചതായ ദുഷ്പ്രചരണവും ചിലർ നടത്തുന്നുണ്ട്.
'പഴയിടം വര്‍ഷങ്ങളായി വലിയ പരാതികള്‍ക്ക് ഇടനല്‍കാതെ കലോത്സവത്തിന് ഭക്ഷണം നല്‍കുന്നയാളാണ്. അദ്ദേഹത്തെപ്പോലൊരാള്‍ക്ക് ജാതി കലര്‍ത്തിയെന്ന ആശങ്കയുണ്ടാകുന്ന വിധത്തിലുളള പ്രതികരണങ്ങള്‍ എങ്ങനെയുണ്ടായി എന്നത് പരിശോധിക്കണം
അബ്രാഹ്‌മണര്‍ പാചകംചെയ്യുന്ന, സസ്യേതര വിഭവങ്ങള്‍കൂടി വിളമ്പപ്പെടുന്ന ഇടങ്ങളായി നമ്മുടെ കലോത്സവ വേദികള്‍ നാളെകളിലെങ്കിലും മാറട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
തുണിയലക്കുന്ന, നിലമുഴുന്ന, വിറകുവെട്ടുന്ന, ചെരിപ്പുകുത്തുന്ന നമ്പൂതിരിമാര്‍ ഇന്നുണ്ട്. അവരൊക്കെ വെളിച്ചത്തുവരട്ടെ. ശുചീകരണവേലയ്ക്ക് സവര്‍ണ ജാതിക്കാര്‍ക്ക് പ്രത്യേക സംവരണവും അനുവദിക്കാവുന്നത് എന്നും അശോകന്‍ ചെരുവില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.