റെയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. യാത്രാസുരക്ഷയുടെ കാര്യത്തില്‍ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടും
ജൂലൈ നാലിനാണ് റായ്പൂര്‍ റെയില്‍വേ ഡിവിഷനിലെ സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കാരുണ്യനിയമനത്തിനായി 10 മാസം പ്രായമുളള പെണ്‍കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്തത്.
ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടത്തില്‍പ്പെട്ടത്. ഈ പ്രദേശത്ത് അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 20 കിലോമീറ്റര്‍ വേഗതയിലേ ട്രെയിനുകള്‍ ഓടാന്‍ പാടൊള്ളൂ. അതുകൊണ്ടുതന്നെ കുറഞ്ഞ വേഗതയായിലായിരുന്നു ചരക്കു തീവണ്ടിയും കടന്നുപോയിരുന്നത്
അടിയന്തിര സാഹചര്യങ്ങളിൽ ഓരോ കോച്ചിലും രണ്ട് ഓക്സിജൻ സിലിണ്ടറുകളും അഗ്നിശമന ഉപകരണങ്ങളും റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ കോച്ചുകളിൽ രോഗികളുടെ ഗതാഗതത്തിനുള്ള ദിശാസൂചന സൗകര്യം, റാമ്പ് എന്നിവയും കോച്ചിലുണ്ട്
പഞ്ചാബില്‍ റെയില്‍വേ ഉപരോധം അവസാനിപ്പിക്കാനൊരുങ്ങി കര്‍ഷകര്‍.അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനം 15 ദിവസങ്ങള്‍ക്കുളളില്‍ അറിയിക്കണമെന്നും അതല്ലെങ്കില്‍ ഉപരോധം പുനരാരംഭിക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി
കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലെത്താന്‍ റെയില്‍ പാളങ്ങളിലൂടെയും റോഡുകളിലൂടെയും സഞ്ചരിക്കുന്നതിന്റെയും അപകടങ്ങള്‍ സംഭവിക്കുന്നതിന്റെയും വാര്‍ത്തകള്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്നതിനിടയിലാണ് റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് പ്രഖ്യാപിച്ചത്