ഡൽഹിയിലെ ശ്രദ്ധ വാക്കർ വധക്കേസിന്റെ പശ്ചാത്തലത്തിലാണ് ഗുട്ടെറസിന്റെ പരാമർശം. ഓണ്‍ലൈനിലൂടെയും സ്ത്രീവിരുദ്ധ വിദ്വേഷ പ്രചാരണവും വ്യക്തിഹത്യയും മുതൽ ലൈംഗികാതിക്രമങ്ങള്വരെ സ്ത്രീകളും പെൺകുട്ടികളും നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
2006-ല്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ഇവരുടെ മരുമകള്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് ഇരയുടെ മാതാവാണ് മകളുടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ് കൊടുത്തത്. ഭര്‍ത്താവ് വിദേശത്തായിരുന്നതിനാല്‍ യുവതി ഭര്‍തൃമാതാവിനൊപ്പമായിരുന്നു താമസം.