രാജ്യത്തെ അഴിമതിക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന നേതാവാണ് ഫെര്‍ണാണ്ടോ വില്ലവിസെന്‍സിയോ. തനിക്ക് ഒന്നിലധികം തവണ വധഭീഷണി ലഭിച്ചെന്ന് ആക്രമണം നടക്കുന്നതിന് തൊട്ടുമുന്‍പ് ഫെര്‍ണാണ്ടോ പറഞ്ഞിരുന്നു.
നിലവിലെ നദിയുടെ പാറ്റേൺ ഭൂഗർഭത്തിലേക്ക് തിരിഞ്ഞുപോയതിനാലാകാം നീരൊഴുക്ക് നിലച്ചതെന്ന് ഇക്വഡോറിലെ പരിസ്ഥിതി മന്ത്രാലയത്തിലെ (MOE) വിദഗ്ദ്ധർ വിശ്വസിക്കുന്നു.