ക്രിക്കറ്റ് സൂപ്പര്‍ പവര്‍ എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍ ലോകത്ത് പെരുമാറുന്നത്. ഇതില്‍ വലിയ അഹങ്കാരമുണ്ട്. ആരോക്കെയാണ് കളിക്കേണ്ടത്, ആരെയാണ് ഒഴിവാക്കേണ്ടത് എന്നൊക്കെ തീരുമാനിക്കുന്ന തരത്തില്‍ എകാധിപത്യ പ്രവണതയാണ് ഇന്ത്യ കാണിക്കുന്നത്-ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.
ഇതിഹാസ താരം സച്ചിന്‍ തെണ്ടുൽക്കറിന്‍റെ മകനെന്ന നിലയിലാണ് ക്രിക്കറ്റ് ലോകത്ത് അര്‍ജുന്‍ അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് ഇടം കൈയ്യന്‍ പേസ് ബൗളറെന്ന നിലയില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ അര്‍ജുന് സാധിച്ചിരുന്നു.
ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് അവസരം നിഷേധിക്കുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് ബിസിസിഐയുടെ വാര്‍ഷിക ലിസ്റ്റില്‍ താരം ഇടം പിടിച്ചിരിക്കുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ്