ഈ വര്‍ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ അയ്മനം. ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ഇംഗ്ലണ്ട്, ദക്ഷിണ കൊറിയ, ഉസ്ബെക്കിസ്താൻ, സെർബിയ, യു.എസ്.എ. എന്നിവിടങ്ങളിലെ പ്രദേശങ്ങൾക്കൊപ്പമാണ് അയ്മനം ഇടംനേടിയത്. ഇന്ത്യയില്‍നിന്ന് സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡീഷ, രാജസ്ഥാൻ, സിന്ധുദുർഗ്, ഭീംറ്റാൾ എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ട്.
ഒറ്റ നോട്ടത്തില്‍ നാലെന്നേ ആരും പറയൂ. അഞ്ച് ആനകളെ കാണുന്നുവെന്ന് ചിലർ കമന്റ് ചെയ്തു. മറ്റ് ചിലർ ഏഴ് ആനകളെന്നും കമന്റ് ചെയ്തിട്ടുണ്ട്. ഈ ഫോട്ടോ ആദ്യം കാണുമ്പോൾ നാല് ആനകൾ എന്ന് തോന്നുമെങ്കിലും ഈ ഫോട്ടോയിൽ 7 ആനകളുണ്ടെന്നതാണ് സത്യം.
പുതുതായി കണ്ടെത്തുന്ന ജീവജാലങ്ങള്‍ക്ക് പേരിടുന്ന റെയിന്‍ഫോറസ്റ്റ് ട്രസ്റ്റാണ് മഴത്തവളക്ക് ഗ്രേറ്റയുടെ പേര് നല്‍കിയത്.
ഒഴുകിനടക്കുന്ന 90 ശതമാനം പ്ലാസ്റ്റിക് അവശിഷ്ടങ്ങളിലും അനിമോണ്‍, ചെറിയ കടല്‍ക്കീടങ്ങള്‍, ബര്‍ണാക്കിള്‍, ചെമ്മീന്‍, കക്ക, ഞണ്ട് തുടങ്ങിയ സസ്യങ്ങളും ജന്തുക്കളും ജീവിക്കുന്നുണ്ടെന്നാണ് ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍. കടലിലെ പ്രകൃതിദത്തമായ അവശിഷ്ടങ്ങളെക്കാള്‍
ആദ്യം സമുദ്രതീരത്തേക്കെത്തുക ആണ് ഞണ്ടുകളാണ്. ഇവ തീരത്ത് പെണ് ഞണ്ടുകള്‍ക്ക് താമസിക്കാന്‍ മാളങ്ങളുണ്ടാക്കും. പിന്നീടാണ് പെണ് ഞണ്ടുകള്‍ തീരത്തെത്തുക. ഇണചേരാന്‍ വേണ്ടി മാത്രമാണ് ഇവ കടലിലേക്കെത്തുന്നത്.
കര്‍ഷകര്‍ കൈവശം വയ്ക്കുന്ന കൃഷി ഭൂമി എത്രയാണെന്നും അതില്‍ നിന്നും അവര്‍ എത്ര വരുമാനം ഉണ്ടാക്കുന്നുണ്ട് എന്നും നിങ്ങള്‍ക്ക് അറിയുമോ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, നിരോധനം ഉണ്ടായിട്ടും പടക്കങ്ങൾ പൊട്ടിക്കുന്നത് കാണാത്തവരാണ് കര്‍ഷകരുടെമേല്‍ പഴി ചാരുന്നതെന്നും കുറ്റപ്പെടുത്തി.
കഴുത്തിന്റെ അടിഭാഗത്ത് ചുവന്ന പാളി പോലെ ഒരു ഭാഗം കാണാം. ചുണ്ടിന് വെള്ളനിറവും കണ്ണുകൾക്ക് ചുവപ്പുനിറവുമാണ്.
ഒരു മനുഷ്യന്റെ ആയുസ് കാലം മുഴുവന്‍ സംരക്ഷണം നല്കുന്ന മരങ്ങളെ കാത്ത് പരിപാലിക്കേണ്ടത് മനുഷ്യരാണ്. ശുദ്ധവായുവിനും, തണലിനുമൊപ്പം, അന്തരീക്ഷ മലിനീകരണം തടയുന്നതിലും മരങ്ങളുടെ പങ്ക് വളരെ വലുതാണ്. അതിനാല്‍ സംസ്ഥാനത്തുള്ള മരങ്ങളെ പ്രാദേശിക ജനങ്ങളുടെ സഹായത്തോടെ കണ്ടെത്തി സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് മുഖ്യമന്ത്രി വ്യക്തമാക്കി.
താപനില ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം അപകടകരമാക്കുന്ന രീതിയില്‍ മഞ്ഞുരുകുന്നതിന് കാരണമെന്ന് 2019 ൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു
ലോകത്ത് കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറത്തുവിടുന്നത് കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്
ഓസ്ട്രേലിയയിലെ കാട്ടുതീ വംശനാശഭീഷണി നേരിടുന്ന കോലകളെ കഠിനമായി ബാധിച്ചു.
രണ്ടായിരത്തി അമ്പതോടെ ഇന്ത്യയിലെ മുപ്പത് നഗരങ്ങളില്‍ കടുത്ത ജലക്ഷാമം നേരിടുമെന്ന് വേള്‍ഡ് വൈഡ് ഫണ്ട്