മാന്ദ്യം കടുത്തതിനാല്‍ ചെലവ് ചുരുക്കാതെ മുന്നോട്ടു പോകാനാവില്ലെന്നും എന്നാല്‍ 16 ലക്ഷത്തോളം ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍ സാഹചര്യം ഒരുക്കുന്നതില്‍ കമ്പനി ഒരുവിട്ടുവീഴ്ചയും ചെയ്യില്ലെന്നും ആമസോൺ സിഇഒ ആൻഡി ജാസി പ്രസ്താവനയിൽ പറഞ്ഞു
ഉണ്ടാകാന്‍ പോകുന്ന സാമ്പത്തിക മാന്ദ്യം കടുത്തതായിരിക്കുമോ എന്ന കാര്യത്തിലും സര്‍വ്വേഫലം നിഗമനത്തിലെത്തിച്ചേരുന്നുണ്ട്. ആയിരത്തി മുന്നൂറിലധികം കമ്പനികളുടെ സി ഇ ഒ മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ ബഹുഭൂരിപക്ഷവും സാമ്പത്തിക മാന്ദ്യമുണ്ടാകും എന്നുതന്നെയാണ് (86%) പറഞ്ഞിരിക്കുന്നത്. എന്നാല്‍ അത് കടുത്തതായിരിക്കുമെന്ന്
ഈ മാസം അവസാനം നടക്കുന്ന ആര്‍ ബി ഐയുടെ ധനനയ യോഗത്തിലുണ്ടാകുന്ന പുതിയ തീരുമാനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് വിപണി. അതേസമയം, രൂപയുടെ മൂല്യം ഇനിയും കുത്തനെയിടിയുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. രൂപയുടെ മൂല്യം ഉയര്‍ത്താന്‍ ആര്‍ ബി ഐ ശ്രമിക്കുന്നുണ്ടെങ്കിലും വിപണിയില്‍ അത് പ്രതിഫലിക്കുന്നില്ല.
ഡിസംബര്‍ ഒന്നിന് വാണിജ്യ അവശ്യത്തിന് ഉപയോഗിക്കുന്ന എൽ പി ജി സിലിണ്ടറുകളുടെ വിലയില്‍ 100 രൂപവരെ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ വില 2101 രൂപയായി ഉയർന്നിരുന്നു. വാണിജ്യ അവശ്യത്തിന് ഉപയോഗിക്കുന്ന എൽ പി ജി സിലിണ്ടറിന്‍റെ വില മാത്രമാണ് എണ്ണ കമ്പനികള്‍ കുറച്ചിരിക്കുന്നത്.
കര്‍ണാടകയിലെ ലിംഗായത്ത് സമുദായത്തിന്‍റെയും ഹൈന്ദവ സമൂഹത്തിന്‍റെയും നിരന്തരമായുള്ള ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ പുതിയ ഭേദഗതിക്ക് ഒരുങ്ങിയത്. പിന്നോക്കം നില്‍ക്കുന്ന ഹിന്ദുമതത്തിലുള്ളവരെ വ്യാപകമായി ക്രൈസ്തവരായി മതംമാറ്റം ചെയ്യുന്നുവെന്നുള്ള പരാതികൾ ഉയർന്നിരുന്നു.
നോട്ട് നിരോധനം തൊഴിലവസരങ്ങളില്‍ മൂന്ന് ശതമാനം ഇടിവുണ്ടാക്കിയതായി 2016-ല്‍ മലയാളിയും ഐഎംഎഫ് ചീഫ് ഇകണോമിസ്റ്റുമായ ഗീതാ ഗോപിനാഥ് അടങ്ങുന്ന സംഘം നടത്തിയ പഠനത്തില്‍ പറയുന്നു. ഇപ്പോള്‍ അവസ്ഥ അതിലും ദയനീയമാണ്. അസാധുവാക്കിയ 500 രൂപയുടെയും 1,000 രൂപയുടെയും