കുട്ടിയെ തട്ടിക്കൊണ്ടുപോയത് ട്രയല്‍ കിഡ്്‌നാപ്പിംഗ് ആണെന്നാണ് പ്രതികളുടെ മൊഴി. പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തി. ഓയൂരിലെ കുട്ടിയെ മാത്രം മൂന്നുതവണ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഒരുവര്‍ഷത്തോളം ഇതിനുളള തയ്യാറെടുപ്പ് നടത്തി. പണം തന്നെയായിരുന്നു ലക്ഷ്യം.
അതേസമയം, കണ്ണൂര്‍ വിസി സ്ഥാനത്തുനിന്ന് പുറത്താക്കിയ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. ഇന്നലെയാണ്‌ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത്. പുനര്‍നിയമനം ശരിവെച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി
കഴിഞ്ഞ ദിവസം ചാവക്കാട്ടെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നുവെന്ന് കേരളത്തിലെ പ്രധാനപ്പെട്ട ഒരു പത്രത്തില്‍ വാര്‍ത്തയും കാര്‍ട്ടൂണും കണ്ടു. എന്ത് അടിസ്ഥാനത്തിലാണ് ആ വാര്‍ത്ത കൊടുത്തതെന്ന് അറിയില്ല. തീരദേശ മേഖലയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകള്‍ നിര്‍മ്മിച്ചത്
അശോകേട്ടന്റെ ആ ഇൻറർവ്യു ഞാൻ കണ്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെയാണ് അത് അയച്ചുതന്നത്. നമ്മളെ ആരെങ്കിലും അനുകരിക്കുമ്പോള്‍ അത് അരോചകമായി തോന്നിയാൽ തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞ
പെരുമാൾ മുരുകൻ എന്ന കലാകാരന് തന്റെ എഴുത്തിന്റെ പേരിൽ സമൂഹത്തിൽ നിന്നുള്ള സമ്മർദം കൊണ്ട് എഴുത്ത് ഉപേക്ഷിക്കേണ്ടി വന്നു. ഇത്തരം സംഭവങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യവും കലാ സൃഷ്ടിയും ഇല്ലാതാക്കുമെന്ന് സമൂഹം മനസ്സിലാക്കണം. നിലവിലെ ഇന്ത്യയിലെ കേന്ദ്രത്തിന്റെ അടിച്ചമർത്തൽ സാഹചര്യം കാണുമ്പോൾ ജർമനിയിലെ നാസി ഭരണമാണ് ഓർമ വരുന്നത്
സംസ്ഥാനത്ത് കൂടുതല്‍ വികസനം വേണം. അത് സര്‍വ്വതല സ്പര്‍ശിയായിരിക്കുകയും വേണം. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ- തൊഴില്‍ മേഖലയിലുണ്ടായ ഇടപെടലുകള്‍ തുടങ്ങി വിവിധ മേഖലകളിലുണ്ടായ മുന്നേറ്റങ്ങളാണ് ആധുനിക കേരളത്തിന് അടിത്തറ പാകിയത്. അതാണ് കേരളാ മോഡല്‍ വികസനം
അതേസമയം, കുസാറ്റ് അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി കുസാറ്റ് ക്യാംപസില്‍ എത്തിച്ചു. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കുശേഷം സാറാ തോമസ്, അതുല്‍ തമ്പി, ആന്‍ റുഫ്ത എന്നിവരുടെ മൃതദേഹങ്ങളാണ് ക്യാംപസിലെത്തിച്ചത്. പൊതുദര്‍ശനത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും