താന്‍ വളരെ നിസഹായയായി നിന്ന ഘട്ടത്തില്‍ ഹെയര്‍സ്റ്റൈലിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റും സിനിമയിലെ അണിയറപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപേര്‍ സ്‌നേഹവും പിന്തുണയും നല്‍കിയെന്നും അത് തനിക്ക് വളരെ അത്യാവശ്യമായിരുന്നെന്നും അവര്‍ പറഞ്ഞു
എന്റെ ശബ്ദം, മുഖക്കുരു, രൂപം... അല്‍ഫോണ്‍സ് പുത്രന്‍ എന്നെ പ്രേമം എന്ന സിനിമയിലേക്ക് തെരഞ്ഞെടുത്തപ്പോഴാണ് ആ ചിന്തകള്‍ മാറിയത്. ഒരു സംവിധായകന്‍ അദ്ദേഹത്തിന്റെ സിനിമയിലേക്ക് ഒരാളെ തെരഞ്ഞെടുക്കണമെങ്കില്‍ ഒരുപാട് കോണ്‍ഫിഡന്‍സ് തോന്നിയിട്ടാവില്ലേ?
മുന്‍പോട്ട് അത്തരം സിനിമകള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ത്രില്ലറിന്റെ കാര്യത്തിൽ അങ്ങനെയല്ല, പരീക്ഷിക്കാനുണ്ട്. എന്ത് വ്യത്യസ്തമായി കൊണ്ടുവരണമെന്നാണ് ചിന്തിക്കുന്നതെന്നും പ്രിയദർശൻ മാധ്യമങ്ങളോട് പറഞ്ഞു. കൊറോണ പേപ്പേഴ്സിന്റെ പ്രമോഷൻ ചടങ്ങിൽ മാധ്യമങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.