കള്ളക്കേസുകളിലൂടെ കെജ്‌രിവാളിനെ ജയിലിലാക്കാനുള്ള ശ്രമത്തെക്കുറിച്ചും ബിജെപിയുടെ ഗൂഢാലോചനകളെക്കുറിച്ചും എഎപി പ്രവര്‍ത്തകര്‍ ക്യാംപെയ്നിലൂടെ ജനങ്ങളെ അറിയിക്കും. എല്ലാ വീടുകളിലും കയറി ലഘുലേഖകൾ വിതരണം ചെയ്യും. മുഖ്യമന്ത്രി ജയിലില്‍ പോകേണ്ടി വന്നാല്‍ രാജിവെക്കണോ അതോ ജയിലില്‍ നിന്ന് സര്‍ക്കാരിനെ നയിക്കണോ എന്ന് ജനങ്ങളോട് ചോദിക്കും
'പ്രധാനമന്ത്രി എപ്പോഴൊക്കെ തമിഴ്‌നാട്ടിലെത്തിയാലും അദ്ദേഹം മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും എന്നെയും മറക്കാറില്ല. കഴിഞ്ഞയാഴ്ച്ച മധ്യപ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കവെ എന്നെക്കുറിച്ചുമാത്രമാണ് അദ്ദേഹം സംസാരിച്ചത്. ഞാന്‍ പറഞ്ഞിട്ടില്ലാത്ത ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു
കമല്‍നാഥ് പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും കാണാത്തതിലും സീറ്റ് വിഭജനത്തെച്ചൊല്ലി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ജെഡിയു മേധാവി നിതീഷ് കുമാറുമുള്‍പ്പെടെ ഇന്ത്യാ മുന്നണിയിലെ നേതാക്കള്‍ക്കെതിരെ പരാമര്‍ശം നടത്തിയതിലും കോണ്‍ഗ്രസ് നേതൃത്വം അസ്വസ്ഥരാണെന്നും റിപ്പോര്‍ട്ടുണ്ട്.
രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണ്. രാജസ്ഥാനില്‍ 199 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റുകള്‍ നേടി മുന്നേറുകയാണ്. കോണ്‍ഗ്രസിന് കേവലം 67 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. മധ്യപ്രദേശില്‍ നിലവിലെ കണക്കനുസരിച്ച് ബിജെപിക്ക് 230-ല്‍ 167 സീറ്റും കോണ്‍ഗ്രസിന് 61 സീറ്റുമാണ് ലഭിച്ചിരിക്കുന്നത്.
എല്ലാ കോൺഗ്രസ് പ്രവർത്തകരും പൂർണ്ണ ശക്തിയോടെ രംഗത്തിറങ്ങണമെന്നും ഭാരവാഹികളും മുന്നണി സംഘടനാ തലവന്മാരും വോട്ടെണ്ണൽ പ്രക്രിയ സുതാര്യമാക്കാന്‍ പ്രവര്‍ത്തിക്കണമെന്നും. പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ തന്നോട് നേരിട്ട് സംസാരിക്കാമെന്നും കമൽനാഥ് പറഞ്ഞു
ദിണ്ടിഗല്‍-മധുര ദേശീയപാതയില്‍ പൊലീസും വിജിലന്‍സും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പണവുമായി അങ്കിത് തിവാരി പിടിയിലായത്. കേന്ദ്രസര്‍ക്കാര്‍ സ്റ്റിക്കര്‍ പതിച്ച മധ്യപ്രദേശ് രജിസ്‌ട്രേഷനുളള കാര്‍ പരിശോധിച്ചപ്പോഴാണ് പണം കണ്ടെടുത്തത്
താജ്മഹലിന്റെ വടക്കു ഭാഗത്തായാണ് കറകള്‍ കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. ഇത് എല്ലാ വര്‍ഷവും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലുമാണ് കൂടുതലാകുന്നത്. പക്ഷെ ഈ വര്‍ഷം നവംബര്‍ അവസാനം വരേയും കറകള്‍ കണ്ടെത്തിയതിനാല്‍ പ്രാണികള്‍ അസാധാരണമാംവിധം കൂടിയിട്ടുണ്ടെന്നുവേണം മനസ്സിലാക്കാന്‍
ബിജെപിയും കോണ്‍ഗ്രസും എങ്ങനെയാണ് സ്ത്രീകളെ പരിഗണിക്കുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. ആര്‍എസ്എസിന് വനിതകള്‍ പ്രവര്‍ത്തകരായുണ്ട്. എന്നാല്‍ അവരുടെ അധികാരസ്ഥാനങ്ങളില്‍ വനിതകളില്ല. എക്കാലവും പുരുഷകേന്ദ്രീകൃതമായാണ് ആര്‍എസ്എസ് പ്രവര്‍ത്തിച്ചിട്ടുളളത്
. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും, സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലന്നും അശോക് പറഞ്ഞു. അഞ്ചിടത്തായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ എക്‌സിറ്റ്‌പോൾ ഫലങ്ങൾ പുറത്ത് വന്നു. എക്സിറ്റ്