ഡല്‍ഹി: കിഴക്കന്‍ ലഡാക്ക് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തിയില്‍ നിന്ന് ചൈന സൈന്യത്തെ പിന്‍വലിക്കാത്തിടത്തോളം ഇന്ത്യന്‍ സൈന്യത്തെയും പിന്‍വലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു
ചൈന, പറയുന്നത് പ്രവര്‍ത്തിക്കാന്‍ തയാറാവണം. ഇരുരാജ്യങ്ങള്‍ക്കിടയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നടപടികളാണ് ചൈനയുടെ പക്ഷത്തുനിന്ന് ഉണ്ടായത്. ഇത് സംബന്ധിച്ച ഉഭയകക്ഷി കരാറുകള്‍ എല്ലാം ലംഘിക്കുന്നതായിരുന്നു ചൈനയുടെ നടപടികള്‍. ഇന്ത്യ- ചൈന അതിര്‍ത്തിക്കരാറുകളെ മാനിക്കാനും പാലിക്കാനും ചൈന തയാറാവണമെന്നും ഇന്ത്യന്‍ വിദേശമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ
ലോങ്ങിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ചൈനീസ് സൈന്യം ഇന്ത്യൻ സേനയെ സമീപിച്ചിരുന്നു. തുടര്‍ന്ന് രാജ്യാന്തര നിയമങ്ങള്‍ പാലിച്ച്, അവശ്യമായ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി, പ്രോട്ടോക്കോൾ പ്രകാരം സൈനികനെ തിരിച്ചേല്‍പ്പിക്കാന്‍ ഇന്ത്യ തയ്യാറാവുകയായിരുന്നു.