സൌദി പൌരന്‍മാരായ 91 പേരെയും കലാപ ബാധിത പ്രദേശങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി ജിദ്ദയില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ട്. സൌദി അറേബ്യന്‍ നാവിക സേനയുടെ രക്ഷാദൌത്യത്തിലൂടെ ഇവരെ ജിദ്ദ ചെങ്കടല്‍ തീരത്താണ് എത്തിച്ചത്
തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കർഷകരുടെ അവകാശപത്രിക ഉടൻ അംഗീകരിക്കുക, അടക്കമുള്ള 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദേശിയ തലത്തില്‍ ബി എം എസ് ഒഴികെ 20- ഓളം സംഘടനകള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം അറിയിച്ചു.