നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യൻ കമ്പനിക്ക് ശിവകുമാറും അദ്ദേഹത്തിന്റെ സഹോദരൻ ഡികെ സുരേഷും ഒരു നിശ്ചിത തുക സംഭാവന നൽകിയിരുന്നുവെന്നും ഈ ഇടപാടുകളുടെ വിശദാംശങ്ങൾ അറിയാനാണ് ഡി കെ ശിവകുമാറിനെ വിളിച്ചുവരുത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പി ടി ഐയോട് പറഞ്ഞു.