അഭിമന്യു കൊല്ലപ്പെട്ടിട്ട് മൂന്നാണ്ട്; കൊലക്കത്തി ഇനിയും കണ്ടെത്താനായിട്ടില്ല
2018 ജൂലൈ 2ന‌് രാത്രി 12.45നാണ‌് മഹാരാജാസ‌് കോളേജിന്റെ പിൻവശത്തുള്ള റോഡിൽ അഭിമന്യുവിനെ കുത്തി വീഴ‌്ത്തിയത‌്. അഭിമന്യുവിനൊപ്പം സുഹൃത്ത് അർജുനും കുത്തേറ്റിരുന്നു.
അഭിമന്യൂ വധക്കേസ്- രണ്ട് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അഭിമന്യൂവിന്‍റെ സഹോദരനും, ആര്‍എസ്എസ്ക്കാരുമായി പ്രശ്നമുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് അഭിമന്യൂവിന്‍റെ കൊലപതാകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ് ഫ്രണ്ട് നേതാവായ സഹൽ ആണെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. കഴിഞ്ഞ രണ്ടു വർഷം അന്വേഷണസംഘത്തെ വെട്ടിച്ച് ഒളിവിലായിരുന്നു.