വ്യാജ പരാതി പിന്‍വലിച്ചില്ലെങ്കില്‍ മാനനഷ്ടത്തിന് 10 കോടി രൂപ നല്‍കേണ്ടിവരും. ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് തുറന്നുപറയണം.
'നാണമില്ലേ മിസ്റ്റര്‍ പ്രതാപന്‍ ഇങ്ങനെ വേഷം വെട്ടാന്‍' എന്ന തലക്കെട്ടോടെ എംപിയെ മദ്യപനായി ചിത്രീകരിച്ചാണ് മറുനാടന്‍ മലയാളി പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെയായിരുന്നു എംപിയുടെ പരാതി.
ആര്‍ എസ് എസ് സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്ന അര്‍ബുദമായി മാറിയിരിക്കുന്നു എന്നും ജാവേദ് അക്തര്‍ പറഞ്ഞതായും ജോഷി പരാതിയില്‍ വ്യക്തമാക്കി.
പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറാണ് അന്ധേരിയിലെ മെട്രെപൊളിറ്റൻ മജിസ്‌ട്രേറ്റ് മുൻപാകെ പരാതി സമർപ്പിച്ചത്.
Original reporting. Fearless journalism. Delivered to you.