കാണാതായ ബോട്ടുകള്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി സ്പെയിന്‍ അറിയിച്ചു. പശ്ചിമാഫ്രിക്കയിൽ നിന്ന് കാനറി ദ്വീപുകളില്‍ എത്തുകയെന്നത് ഏറ്റവും അപകടകരമായ കാര്യമാണ്.
സമ്പന്ന രാഷ്ട്രങ്ങളേക്കാൾ ദരിദ്ര രാജ്യങ്ങളിലെ ജനങ്ങളാണ് കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്നത്. പല പാശ്ചാത്യ രാജ്യങ്ങളും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു
ലിബിയൻ കോസ്റ്റ്ഗാർഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് 47 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടെ മധ്യ മെഡിറ്ററേനിയനിൽ ഉണ്ടായ എട്ടാമത്തെ കപ്പൽ അപകടമാണിത്.
കുടിയേറ്റക്കാരായ വിദേശികളുടെ സാന്നിദ്ധ്യം സ്വദീശികളെ അസ്വസ്ഥമാക്കിയിരുന്നു. അവരാണ് കൊവിഡ് രോഗം പരത്തുന്നത് എന്നതടക്കമുള്ള വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.