കഴിഞ്ഞ രണ്ടാഴ്ച മുതലാണ് തക്കാളി വില കുതിച്ചു തുടങ്ങിയത്. മറയൂരിന്റെ അതിർത്തി പട്ടണമായ ഉദുമൽപേട്ടയിലും ചുറ്റുവട്ട ഗ്രാമങ്ങളിലും പളനി ഒട്ടംഛത്രം ഉൾപ്പെടെ നഗരങ്ങൾക്ക് സമീപമുള്ള ഗ്രാമപ്രദേശങ്ങളിലുമാണ് തക്കാളി കൂടുതലായി കൃഷി ചെയ്തുവരുന്നത്
ആന്ധ്രയിലെ കിഴക്കന്‍ ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 2000 ഹെക്ടറിലധികം കൃഷിയാണ് നശിച്ചത്. അതിനാല്‍ ചെന്നൈ മാര്‍ക്കറ്റില്‍ മാത്രം സാധാരാണ ദിവസങ്ങളില്‍ എത്തുന്നതിനെക്കാള്‍ 400 ടണ്‍ തക്കാളി കുറവാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതേസമയം, തമിഴ്നാടിനൊപ്പം കര്‍ണാടകയിലും മഴക്കെടുതി