രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു വാര്‍ത്താസമ്മേളനം പോലും നടത്താതെ 9 വര്‍ഷമാണ് കടന്നുപോയത്. ലോക രാഷ്ട്രീയ നേതാക്കള്‍ക്ക് തന്നെ അത്ഭുതമായിരിക്കും ഇങ്ങനെ ഒരു പ്രധാനമന്ത്രി.
കേന്ദ്രസര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും അവഗണനക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും മലപ്പുറം-പൊന്നാനി എംപിമാര്‍ നിജസ്ഥിതി ജനങ്ങളോട് തുറന്നുപറയണമെന്നും ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു
ഈ രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ച ഒരു കുടുംബത്തിന്റെ പുതുതലമുറ രാജ്യത്തിനുവേണ്ടി തെരുവില്‍ തന്നെയുണ്ടെന്നും തന്റെ വീട് രാഹുല്‍ ഗാന്ധിയുടേതാണെന്നും ടി എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഇതിനെ നിങ്ങള്‍ തിന്നിട്ട് എല്ലിന്റെ ഇടയില്‍ കയറിയതെന്നോ, ഒരു പൊറോട്ടയോ പൊരിച്ച മീനോ വലിയ വിഷയമാണോ എന്നോ, ലോകത്ത് അനേകായിരം പട്ടിണിപ്പാവങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ ഇവളുമാരുടെ കുത്തല്‍ എന്നോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
സംസ്ഥാനത്തെ എ ഐ ക്യാമറ ഇടപാടിൽ അടിമുടി ദുരൂഹതയാണ്. ഇതു സംബന്ധിച്ച് വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് പോലും സർക്കാർ മറുപടി നൽകുന്നില്ല.
സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ഇടചേരലുകളെ പ്രോത്സാഹിപ്പിക്കാത്ത മതമാണല്ലോ ഇസ്‌ലാം. ആ മതത്തെ അനുകൂലിക്കുന്നവരും പിന്തുടരുന്നവരുമായ ആളുകൾ നടത്തുന്ന സ്വകാര്യ പരിപാടികളിൽ സ്വാഭാവികമായും സ്ത്രീക്കും പുരുഷനും വെവ്വേറെ ഇരിപ്പിടങ്ങളായിരിക്കുമല്ലോ ഒരുക്കുക
ആക്രമണത്തിന് ഇരയായ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ എസ് പണിക്കറുമായി സംസാരിച്ചു. ശരീരത്തിലെ മുറിവുകളുടെ വേദനയ്‌ക്കൊപ്പം നായയുടെ ആക്രമണത്തിന്റെ ഭീകരത ഏല്‍പ്പിച്ച നടുക്കത്തിലാണ് മായയുള്ളതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
യാത്രക്ക് വിമാനം നിഷേധിച്ച് നാൽപത് ജവാൻമാരുടെ ജീവന് പുല്ലുവില കൽപ്പിച്ചവർക്ക് നമ്മളൊക്കെ വെറും പുഴുക്കൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു
ആര്‍എസ്എസിന്റെ വെറുപ്പിന്റെ വിശ്വാസധാരയെയും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തെയും എതിര്‍ക്കുന്നതാണ് തീവ്രവാദി, ഭീകരവാദി വിളികള്‍ക്ക് ആധാരമെങ്കില്‍ അതിനെ പുല്ലുപോലെ കരുതാനാണ് തനിക്കിഷ്ടമെന്നും തലപോയാലും ആ വിളികള്‍ ഭയന്ന് സംഘികള്‍ക്കെതിരെ മൗനം അവലംബിക്കുന്ന പ്രശ്‌നമേയില്ലെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നിലവിൽ കേരളത്തിൽ ഓടിക്കൊണ്ടിരിക്കുന്ന സൂപ്പർഫാസ്റ്റ് ട്രെയിനുകളുടെ അതേ സമയദൈർഘ്യത്തിൽ തന്നെയാണ് വന്ദേഭാരതും ഓടുന്നതെങ്കിൽ അത് സമയ ലാഭമുണ്ടാക്കുന്ന ഒന്നാകില്ല.
ആദർശപരമായ കാരണങ്ങളാലല്ല ഇവരൊന്നും വരുന്നത് എന്നതാണ് ഇന്ന് രാവിലെത്തൊട്ട് സൈബർ കമ്മികളുടെ വിലാപം. ഇവരുടെ കൂട്ടത്തിലേക്ക് വന്ന കെ.വി.തോമസ് അടക്കമുള്ളവർ പിന്നെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് മലയാള വ്യഖ്യാനം ആറ് വോള്യങ്ങളിലായി സ്വന്തമായി
ക്രിമിനല്‍ മനസുള്ള ഉദ്യോഗസ്ഥര്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാരും പാര്‍ട്ടിയും തന്നെയാണ്. ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിക്കോ