നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍ എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തതെന്ന് അഡ്വ രശ്മിത രാമചന്ദ്രന്‍.
'ശിരസിലെ കൊഞ്ചു ഹൃദയം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച മന്ത്രി ജി.സുധാകരന്‍റെ കവിതയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. 'കൊഞ്ചുപോലെന്‍ ഹൃദയം, ഉണക്കക്കൊഞ്ചു പോലെന്‍ ഹൃദയം' എന്ന വരിയില്‍ തുടങ്ങുന്ന കവിത, ശിരസ്സിൽ ഹൃദയമേന്തി നടക്കുന്ന കൊഞ്ചിനോട് അവനവനെത്തന്നെ ഉപമിക്കുകയാണ്.
ഈ സമയത്ത് പല സമയത്തും ഇനിക്ക് വയറ്റീന്ന് വേദനണ്ടാവും - വയറ് വേദനയാണ്ന്ന് വിചാരിച്ച് അയ്നുള്ള മരുന്ന് കഴിക്കും.ഓരോ ദെവസോം കഴീയണതനുസരിച്ച് വേദന കൂടാൻ തൊടങ്ങി. ഒന്ന് രണ്ട് പ്രൈവറ്റ് ഹോസ്പിറ്റലില് കാണിച്ച്. പക്ഷെങ്കില് ഒരു മാറ്റോംണ്ടായീല. അങ്ങനെ കുടുംബത്തിലെ ഡോ.റഷീദ് പറഞ്ഞ മാതിരി, കോഴിക്കോട് മെഡിക്കല്‍ കോളേജാസ്പത്രീലെ ഡോ.ശ്രീജയൻ സാറെ കാണാൻ പോയി. നല്ലോണം പെരുമാറ്ണ സാറായിരുന്ന് മൂപ്പര്. കോളേജിൽ അഡ്മിറ്റ് ആയി. വൻകുടലിൽ ആറ് സെന്റീമീറ്റർ നീളംള്ള മുഴ - ഇതേനിന്റെ സൂക്കേട്. സത്യം പറഞ്ഞാല്. ഇനിക്ക് കൊറച്ചൊക്കെ പേടി വന്നീനി അപ്പം
ഇതിനെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കി ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് പതിവ് പോലെ പോലീസ് നടപടികളുമായി പോയാൽ ഒരു സമൂഹം എന്ന നിലയിൽ നാം ഇതിൽ നിന്നും ഒന്നും പഠിക്കുന്നില്ല എന്ന് തന്നെയാണ് അർഥം.
നമുക്കറിയാത്ത നിഗൂഡമായ മറ്റേതോ ഒരു ലോകത്തേക്ക് ഒരദൃശ്യ ശക്തി ആളുകളെയും വന്ക്കപ്പലുലുകളെയും പിടിച്ചു വലിക്കുന്ന ഒരു പ്രത്യേക സ്ഥലമാണിതെന്നുപോലും പേടിയോടെ നമ്മളിൽ പലരും വിശ്വസിച്ചിട്ടുണ്ട്