കറുപ്പിനോടുള്ള കാഴ്ചപ്പാടിൽ അന്തർദ്ദേശീയമായി വംശീയതയും ഇന്ത്യൻ മനോമണ്ഡലത്തിൽ ജാതീയതയും ബോധാബോധതലങ്ങളിൽ പ്രകടമായും ചിലപ്പോൾ സൂക്ഷ്മമായും പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയം അതിന്‍റെ പക്വത കൈവെടിഞ്ഞ വേളയിലാണ് തികച്ചും വ്യത്യസ്തമായ യാഥാര്‍ത്ഥ്യത്തിന്‍റെ രാഷ്ട്രീയവുമായി അരവിന്ദ് കേജ്‌രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആകെ ചലനം സൃഷ്ടിച്ചുകൊണ്ട് ഡല്‍ഹി രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്.
കമൽ - കമാലുദ്ദീൻ, വിജയ് - ജോസഫ് വിജയ്; എതിരുപറഞ്ഞാൽ മറന്നുപോയ ജാതി തോണ്ടി പുറത്തിടും
ഗുലാം അലിയെയും, എം.എഫ് ഹുസൈനെയുമൊയൊക്കെ ഞെട്ടിച്ചു വിട്ടപ്പോൾ ചിലർ പേരുമാറ്റി കളിയ്ക്കാൻ നോക്കി. അവരെ കയ്യോടെ പിടിച്ചത് നാവിനെല്ലില്ലാത്ത നമ്മുടെ രാധാകൃഷ്ണനും ഗോപാലകൃഷ്ണനുമൊക്കെയാ.