നാല് വർഷത്തിനിടെ ആദ്യമായി നീറ്റ് പരീക്ഷയെഴുതുന്ന പെൺകുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ്

നാല് വർഷത്തിനിടയിൽ ആദ്യമായി നീറ്റ് പരീക്ഷയെഴുതുന്ന പെൺകുട്ടികളുടെ എണ്ണത്തില്‍ കുറവ് വന്നതായി റിപ്പോർട്ട്‌. കൊവിഡ് വ്യാപനം വ്യാപകമാകുന്നതിന്റെ ഭാഗമായാകാം ഇങ്ങനെ സംഭവിക്കുന്നതെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി.

ഈ വർഷം നീറ്റ് പരീക്ഷയിൽ പങ്കെടുത്ത മൊത്തം കുട്ടികളുടെ എണ്ണത്തിലും വൻ കുറവ് ഉണ്ടായിട്ടുണ്ട്. 85.57 ശതമാനം കുട്ടികൾ മാത്രമാണ് ഇത്തവണ പരീക്ഷയെഴുതിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കണക്കുകളനുസരിച്ച് രജിസ്റ്റർ ചെയ്തവരിൽ 86.25 ശതമാനം ആൺകുട്ടികളും പരീക്ഷ എഴുതിയിട്ടുണ്ട്. എന്നാൽ, 85.02 ശതമാനം പെൺകുട്ടികൾ മാത്രമാണ് പരീക്ഷ എഴുതാനായി എത്തിച്ചേർന്നത്.

സുപ്രീം കോടതിയുടെ നിർദ്ദേശം അനുസരിച്ച് കേന്ദ്രസർക്കാരാണ് എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള മെഡിക്കൽ എൻട്രൻസ് ടെസ്റ്റുകൾ നടത്തി വരുന്നത്. 2017-18-19 വർഷങ്ങളിലെ കണക്കുകളനുസരിച്ച് ആൺകുട്ടികളെക്കാൾ അധികം പെൺകുട്ടികളായിരുന്നു നീറ്റ് പരീക്ഷയിൽ പങ്കെടുത്തത്.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 22 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 2 days ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More