പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് കമല്‍നാഥ്. കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ അദ്ദേഹവുമായി സംസാരിച്ചു. ഭാരത് ജോഡോ ന്യായ് യാത്ര സംസ്ഥാനത്തെത്തുമ്പോള്‍ ചെയ്യേണ്ട ഒരുക്കങ്ങളെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. അദ്ദേഹം ന്യായ് യാത്രയില്‍ പങ്കെടുക്കും. നകുല്‍ നാഥ് എംപിയും യാത്രയില്‍ അണിചേരും.'- ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഗ്വാളിയാർ ദബ്റ അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടെ അവിടുത്തെ ബിജെപി സ്ഥാനാർഥിയായ ഇമർതി ദേവിക്കെതിരെ കമൽനാഥ് നടത്തിയ വിവാദ പരാമർശത്തിലാണ് മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനിൽ നിന്ന് റിപ്പോർട്ട് തേടിയത്.