ഒക്ടോബറിലാണ് ബിഷപ്പുമാരുടെ യോഗം ആരംഭിക്കുക. സ്ത്രീകളെ രണ്ടാം തരമായി മാത്രമാണ് വത്തിക്കാൻ പരിഗണിക്കുന്നതെന്ന് കാലങ്ങളായി വിമർശനം ഉന്നയിച്ചിരുന്ന ഒരുവിഭാഗം മാര്‍പാപ്പയുടെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളും വിധി പ്രസ്താവനയില്‍ കേരളാ ഹൈക്കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തു. ജസ്റ്റിസ് ടി വി കുഞ്ഞികൃഷണന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ലത്തീന്‍ സമുദായത്തില്‍പ്പെട്ട ഹര്‍ജിക്കാരി 2005- ലാണ് സീറോ മലബാര്‍ സഭയിലുള്ള ആളെ വിവാഹം ചെയ്തത്.