പുറത്തെടുക്കാന്‍ അനുമതി നല്‍കികൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഉഭയകക്ഷി സമ്മതപ്രകാരം സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായ എം ബി എ വിദ്യാര്‍ത്ഥി നിയാണ് കോടതിയെ സമീപിച്ചത്. മെഡിക്കല്‍ ബോര്‍ഡ് ഉള്‍പ്പെടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസ് വി ജി അരുകൂണ്‍ കേസില്‍ വിധി പറഞ്ഞത്.