കമ്പളനായ്ക്കര്‍ തെരുവില്‍ താമസിക്കുന്ന അരുന്തതിയാര്‍ വിഭാഗത്തില്‍പ്പെട്ട ദളിതര്‍ക്കും മറ്റ് പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുമായിരുന്നു ഈ അലിഖിത വിലക്കുണ്ടായിരുന്നത്. ദളിതര്‍ ചെരുപ്പിട്ട് നടന്നാല്‍ ദേവത കോപിക്കുമെന്നും മൂന്നുമാസത്തിനുളളില്‍ അവര്‍ കൊല്ലപ്പെടുമെന്നുമാണ് പ്രദേശത്തെ സവര്‍ണര്‍ പറഞ്ഞ് പ്രചരിപ്പിച്ചത്
Original reporting. Fearless journalism. Delivered to you.