മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന യോഗത്തില്‍ വിവിധ മുസ്ലീം വിഭാഗങ്ങളുടെ നേതാക്കള്‍ പങ്കെടുത്തു. '2024-ലെ തെരഞ്ഞെടുപ്പിനുമുന്നോടിയായി ബിജെപി സജീവമായി സാമുദായിക ഐക്യം തകര്‍ക്കാനുളള ശ്രമങ്ങള്‍ നടത്തും
ഉത്തരാഖണ്ഡിലും ഇതേരീതിയാണ് എ ഐ എം ഐ എം തുടരുന്നത്. ഒരു പ്രത്യേക മതവിഭാഗം ആളുകള്‍ കൂടുതലായി താമസിക്കുന്ന ഹരിദ്വാർ, ഉദ്ധം സിംഗ് നഗർ, നൈനിറ്റാൾ തുടങ്ങിയ ജില്ലകളില്‍ ഒവൈസി സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും വോട്ടുവിഭജിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഗുജറാത്തിലും ഇതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന്
ഞായറാഴ്ച്ച കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റെ അബ്ബാസ് സിദ്ദിഖി ഇടതുപക്ഷവും കോണ്‍ഗ്രസുമായി വേദി പങ്കിട്ടതിനെക്കുറിച്ചുളള ചോദ്യത്തിന് പശ്ചിമബംഗാളിലെ തന്റെ പാര്‍ട്ടിയുടെ സ്ട്രാറ്റജി സമയമാവുമ്പോള്‍ വെളിപ്പെടുത്താം എന്നായിരുന്നു ഒവൈസിയുടെ മറുപടി.