ദ്വീപിലെ മണലുകളും, പാറകളും, കല്ലുകളുമൊക്കെ സഞ്ചാരികള്‍ കൊണ്ടുപോകുന്നത് അടുത്തിടെ കൂടി
സോഷ്യൽ മീഡിയ, ഇലക്ട്രോണിക് മീഡിയ തുടങ്ങിയ ഏത് മാധ്യമങ്ങൾ വഴിയും തെറ്റിദ്ധാരണ ജനകമായ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത് ഇരുപതിനായിരം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇക്കാര്യം വ്യക്തമാക്കി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ബോധവത്കരണ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
ഉടുപ്പി പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പ്രദേശവാസികള്‍ക്ക് ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നതിനോടൊപ്പം പാരീസ്ഥിതിക പ്രശ്നങ്ങള്‍ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുവെന്ന് പഠനത്തില്‍ വ്യക്തമായിരുന്നു. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് എലൂരിലെ അദാനി ഉഡുപ്പി പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനാനുമതി ദേശിയ ഗ്രീന്‍ ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു.