സവർക്കറിന്റെ പേരിൽ മേള നടത്തിയാൽ എന്താണെന്നാണ് സംഘികൾ ചോദിക്കുന്നത്. ഗാന്ധികൊലപാതകത്തിന്റെ ആസൂത്രകനും ആ കേസിലെ പ്രതിയുമായ ആളാണ് സവർക്കറെന്ന കാര്യം സംഘികളുടെ നുണപ്രചരണംകൊണ്ട് മറച്ചുവെക്കാവുന്നതല്ല.
രണ്ടുദിവസത്തിനകം നടക്കാന്‍ പോകുന്നത് എന്റെ രാമന്റെ പ്രതിഷ്ഠയല്ല. എന്റെ മനസിലുളള രാമന്‍ ഗാന്ധിയുടെ രാമനാണ്. ആ രാമന്‍ അളളാഹുവും മിശിഹായുമായ രാമനാണ്. എല്ലാ മതങ്ങള്‍ക്കും എല്ലാ മനുഷ്യര്‍ക്കും ആദര്‍ശപുരുഷനായി ഗാന്ധി കണ്ട രാമനാണ്.
ഗീതാവ്യാഖ്യാനത്തിൽ ഗാന്ധിജിയുടെ എതിർപക്ഷത്ത് നില്ക്കുന്ന സ്ഥാപനമാണ് കഴിഞ്ഞ നൂറുവർഷമായി ഇന്ത്യയിൽ യാഥാസ്ഥിതിക മതസാഹിത്യം പ്രസിദ്ധീകരിക്കുന്ന ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ഗീതാ പ്രസെന്ന് എം എ ബേബി പറഞ്ഞു.
ഇന്ത്യയിലാണ് ഗോഡ്സെ ജനിച്ചത്. ബാബറെയും ഔറംഗസീബിനെയും പോലെ അധിനിവേശത്തിലൂടെ വന്നയാളല്ല. ബാബറുടെയും ഔറംഗസീബിന്‍റെയും മക്കളെന്ന് വിളിക്കപ്പെടുന്നതില്‍ സാന്തോഷിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ ഭാരതപുത്രരാകാന്‍ കഴിയില്ലെന്നും കേന്ദ്രമന്ത്രി
ആര്‍എസ്എസ് തീവ്രവാദികളുടെ ഗുരുവായ വി ഡി സവര്‍ക്കര്‍ ഗാന്ധി വധക്കേസില്‍ പ്രതിയായി വിചാരണ നേരിട്ടു എന്നത് നമ്മുടെ രാഷ്ട്രീയ സ്മരണയില്‍നിന്ന് മായ്ച്ചുകളയാനാവില്ല
നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തൻ ഗാന്ധിജിയെ വെടിവെച്ചുകൊന്നപ്പോൾ ഇന്ത്യയെന്ന ആശയത്തിനുതന്നെയാണ് മുറിവേൽക്കപ്പെട്ടത്. ആധുനിക ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടുന്ന അടിസ്‌ഥാന ആശയങ്ങളെ സംരക്ഷിക്കാൻ ഗാന്ധിജി സ്വജീവൻ ബലി കൊടുക്കുകയായിരുന്നുവെന്നും
മുൻപൊക്കെയാണെങ്കിൽ ഒരു യു.പി. സ്കൂൾ കുട്ടിക്ക് ഉപന്യാസത്തിനുള്ള വിഷയമേ ഉണ്ടായിരുന്നുള്ളൂ അത്. എന്നാൽ ഇന്ന്, 74 വർഷങ്ങൾക്കുശേഷം, നമ്മെ നയിക്കുന്നവർക്കുപോലും ഉത്തരം നൽകാൻ കഴിയാത്ത ഒരു ചോദ്യമായി അത് കനത്ത് തിടംവെച്ചിരിക്കുന്നു.
അവിടെന്ന് ഗ്വാളിയോറിലെ ആയുധക്കച്ചച്ചവടക്കാരനായ ജഗദീഷ് പ്രസാദ് ഗോയലിൻ്റെ കയ്യിലെത്തി. ഗാന്ധിയെ വധിക്കാൻ ആയുധവും ആൾസഹായവും തേടി ഗ്വാളിയോറിലെത്തിയ സവർക്കർ ശിഷ്യൻ നാഥുറാം വിനായക് ഗോഡ്സെ 500 രൂപക്കാണ് ഇത് വാങ്ങിയത്. രഹസ്യമായ ഇടപാടിന് ഗംഗാധർ ദണ്ഡവാതെ, ഡോ.ദത്താത്രേയ പാർച്ചുറെ, ഗംഗാധർ ജാദോവ് സൂര്യദേവ് ശർമ്മ തുടങ്ങി നിരവധിപേർ അദ്ദേഹത്തെ സഹായിച്ചു.
നിരപരാധികളായ മനുഷ്യരാണ് ഇരകളാകുന്നത്. മനുഷ്യൻ്റെ ഏറ്റവും വലിയ കരുത്ത് എല്ലാ വൈജാത്യങ്ങൾക്കും അതീതമായ മാനവികതയിൽ അധിഷ്ഠിതമായ സ്നേഹമാണെന്ന് കരുതിയ, ലോകം ആദരിക്കുന്ന മഹാത്‌മാഗാന്ധിയുടെ ചരമ ദിനത്തിൽ വർഗീയവാദികൾ ആഹ്ലാദം പങ്കു വയ്ക്കുന്ന കാഴ്ചകൾ വരെ നമുക്ക് കാണേണ്ടി വരുന്നു എന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ശ്രമിക്കുന്നത്. സവര്‍ക്കര്‍ പോലെയുള്ളവരുടെ പുസ്തകങ്ങള്‍ പഠിക്കുന്നതില്‍ തെറ്റുണ്ടെന്ന് പറയുന്നില്ല. പക്ഷെ അവര്‍ മുന്‍പോട്ട് വെക്കുന്ന ആശയങ്ങള്‍ മനസിലാക്കിവേണം അത്തരം എഴുത്തുകളെ പ്രോത്സാഹിപ്പിക്കുവാന്‍. ഗാന്ധിജി ആവശ്യപ്പെട്ടിട്ടാണ് സവര്‍ക്കര്‍ മാപ്പ് ചോദിച്ചതെന്ന പ്രസ്താവന തെറ്റാണ്. മാപ്പപേക്ഷയിൽ പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട് സവർക്കറുടെ സഹോദരൻ ഗാന്ധിയെ വന്ന് കണ്ടിരുന്നു.