ഇവിടെ ഹിജാബിന് നിരോധനമുണ്ടാവില്ല. സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് എവിടെയും പോകാം. നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം എന്നതെല്ലാം നിങ്ങളുടെ ഇഷ്ടമാണ്
'ഒരിക്കല്‍ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ പോയപ്പോള്‍ അവര്‍ എന്നോട് ഷര്‍ട്ട് അഴിച്ച് അകത്ത് കയറാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ക്ഷേത്രത്തില്‍ കയറാന്‍ വിസമ്മതിക്കുകയും പുറത്തുനിന്ന് പ്രാര്‍ത്ഥിച്ചോളാമെന്ന് പറയുകയും ചെയ്തു.
പ്രധാനമന്ത്രി ഐഎസ്ആർഒ ശാസ്ത്രജ്ഞരെ നേരിട്ടു കണ്ട് അഭിനന്ദിക്കുന്നതിനു മുൻപ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശാസ്ത്രജ്ഞരെ കണ്ടിരുന്നു. ഇത് പ്രധാനമന്ത്രിക്ക് അപ്രിയമുണ്ടാക്കി എന്നാണ് കോൺഗ്രസിന്‍റെ ആരോപണം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നതെന്നും ബസവരാജ് ബൊമ്മെ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിയമനം ലഭിച്ചില്ലെന്നും ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടി സിദ്ധരാമയ്യയോട് പറഞ്ഞു
ഏതുതരത്തിലുളള മതംമാറ്റവും നിയമത്തിനുകീഴില്‍ ആക്കുന്ന തരത്തിലായിരുന്നു മതപരിവര്‍ത്തന നിയമത്തിലെ വ്യവസ്ഥകള്‍. നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് കണ്ടെത്തിയാല്‍ പത്തുവര്‍ഷം കഠിന തടവുള്‍പ്പെടെയുളള ശിക്ഷകള്‍ ഉറപ്പാക്കുന്നതായിരുന്നു നിയമം
2023-24 അധ്യായനവര്‍ഷത്തേക്കുളള പാഠപുസ്തകങ്ങള്‍ അച്ചടിച്ചുകഴിഞ്ഞതിനാല്‍ അവ പുനപ്രസിദ്ധീകരിക്കില്ല. പകരം ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഉള്‍പ്പെടുത്തിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കേണ്ടെന്ന് നിര്‍ദേശം നല്‍കും
കര്‍ണാടക മുഖ്യമന്ത്രി ബസവരാണ് ബൊമ്മൈ മറ്റുളളവരുടെ ശക്തിയെക്കുറിച്ച് സംസാരിക്കുന്നയാളാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമുന്നില്‍ സംസാരിക്കാന്‍ ധൈര്യമില്ലാത്ത ഭീരുവാണ് എന്നാണ് ഞാന്‍ പറഞ്ഞത്.
അതെല്ലാം കണ്ടില്ലെന്നു നടിക്കുന്ന പ്രധാനമന്ത്രി എന്തിനാണ് “നാ ഖൗംഗ, നാ ഖാനെ ദൂംഗ" (ഞാൻ അഴിമതിയിൽ ഏർപ്പെടുകയോ മറ്റാരെയും അതിൽ ഏർപ്പെടാൻ അനുവദിക്കുകയോ ചെയ്യില്ല) എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു.
ജന്മദിനം ആഘോഷിക്കുന്നതില്‍ നിന്നും എപ്പോഴും വിട്ടുനില്‍ക്കുന്ന നേതാവാണ് സിദ്ദരാമയ്യ. തന്‍റെ ജന്മദിനം കൃത്യമായി അറിയില്ലെന്നും സ്കൂളില്‍ ചേര്‍ത്തപ്പോള്‍ അദ്ധ്യാപകന്‍ എഴുതി കൊടുത്ത തിയതിയാണ് അഗസ്റ്റ് പന്ത്രണ്ടെന്നും സിദ്ദരാമയ്യ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ പിറന്നാള്‍ ആഘോഷത്തെ രാഷ്ട്രീയ നീക്കമായാണ് ബിജെപി വിലയിരുത്തുന്നത്